Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 09:02 IST
ഗുരുതരമായി പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം
1 day ago
തലയോലപ്പറമ്പിൽ സുഹൃത്തിൻ്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ നിന്ന ഹോംനേഴ്സിനെ വീടിന്റെ ഹാൾമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബ വഴക്കിനെ തുടർന്ന് ആക്രമണം; പാലാ അന്ത്യാളത്ത് അമ്മായിമ്മയെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇരുവരും മരിച്ചു.
2 days ago
കോഴിക്കോട് അപകടത്തിൽ പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ
Latest News
കേരള ബജറ്റ് 2025; അതിവേഗ റെയില്‍പാതയും തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാലയും, സര്‍വീസ് പെന്‍ഷനും കോളടിച്ചു
വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും യോഗ ഡെമോണ്‍സ്ട്രഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.
ഡോ. പി.എ. ഫസല്‍ഗഫൂര്‍ തുടര്‍ന്നും എം ഇ എസ് സംസ്ഥാന പ്രസിഡൻ്റ്
ബുധനാഴ്ച രാവിലെ 8 മണിയോടെ ഇല്ലിത്തൊണ്ടിന് സമീപമാണ് സംഭവം.
ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്.
മാവൂർ റോഡ് അരയിടത്ത് പാലം മേൽപ്പാലത്തിനു സമീപമാണ് അപകടം
കോരിക്കൽ നാദം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടം.
ഓമശ്ശേരി ഗ്രാൻഡർ ഫർണ്ണിച്ചർ നിർമ്മാണ കേന്ദ്രത്തിൽ '
വെള്ളിയാഴ്ച രാത്രി വൈറ്റിലയിൽ വച്ചാണ് അപകടം ഉണ്ടായത്.
അപകടാവസ്ഥയിലായ മരം മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് അധികൃതരാണ് മുറിച്ച് റോഡരികിൽ കൂട്ടി ഇട്ടിരിക്കുന്നത്.
ബുധനാഴ്ച രാത്രി 10 മണിയോടെ എംസി റോഡിൽ കാളികാവിലുണ്ടായ അപകടത്തിൽ മരിച്ചത് കടപ്ലാമറ്റം സ്വദേശിയായ യുവാവ്.
കറുത്ത പറമ്പ് എള്ളെങ്കൽക്വറിക്ക് സമീപം.
മുക്കം കറുത്ത പറമ്പ് എള്ളങ്കൽ കുന്നിന് മുകളിലാണ് അപകടം
മേഞ്ഞ് നടക്കുന്നതിനിടയിൽ '
കുമ്പാറ - കക്കാടൻ പൊയിൽ കള്ളിപ്പാറക്ക് സമീപം.
കൂമ്പാറ - ആനക്കല്ല് പാറയിൽ '
തിങ്കളാഴ്ച പുലർച്ചെ ചെമ്മനാകരിയിലാണ് സംഭവം.
വിനോദയാത്രയുടെ ഭാഗമായാണ് അഞ്ചംഗ സംഘം പയ്യോളി ബീച്ചിൽ എത്തിയത്
കോടഞ്ചേരി നിരന്ന പാറ റോഡിൽ രണ്ട് പേരെ തേനീച്ചകൾ കുത്തി പരിക്കേൽപ്പിച്ചത്
കുഴൂർ പാറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (55) ആണ് മരിച്ചത്
തലയോലപ്പറമ്പ് തലപ്പാറ ജംഗ്ഷനിൽ ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.
അനധികൃതമായ് സുക്ഷിച്ചിരുന്ന വൻ ചൈനീസ് പടക്ക ശേഖരം മാള പോലിസ് കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ട് 4ന് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലാണ് അപകടം.
വൈക്കം റോഡ് റെയിൽവേസ്റ്റേഷന് സമീപം ബുധനാഴ്ച വൈകിട്ട് 7 നാണ് അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മണിയശ്ശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
മുറിഞ്ഞുപുഴ സ്വദേശി പുന്നക്കൽ വിഷ്ണു നാരായണ (20) നാണ് മരിച്ചത്.
ആനക്കുഴി മൂങ്കലാർ എസ്സ്റ്റേറ്റിൽ ജെയിംസ് ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ് മരണമടഞ്ഞത്.
തൃശ്ശൂർ കൊടുങ്ങല്ലൂർ ഷംജീറാണ് മരിച്ചത്.
താണിശ്ശേരിയിൽ വർഗീസ്(100)ആണ് മരിച്ചത്.
ഡ്രൈവർമാർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ബങ്ക് പൊളിച്ച് നീക്കണമെന്ന് നഗരസഭ നോട്ടീസ് നൽകിയതിൻ്റെ മനോവിഷമം മൂലം ജീവനൊടുക്കിയതെന്ന് ആരോപണം.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
വെച്ചൂർ ഇടയാഴത്ത് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
ദേശീയപാത 766 ഓടക്കുന്ന് വളവിൽ രാത്രി 11.30ടോയാണ് അപകടം.
വ്യാഴാഴ്ച രാത്രി 10.30 ഓടെ തോട്ടകം പുത്തേരിക്കാവ് ജംഗ്ഷന് സമീപമാണ് അപകടം.
ഒരു സ്ത്രീ ഉൾപ്പെടെ ബൈക്കിൽ സഞ്ചരിച്ച മൂന്നു പേർക്ക് പരിക്കുണ്ട്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളി മഞ്ഞച്ചോല സ്വദേശി കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) ആണ് മരണപ്പെട്ടത്.
പാലക്കാട് സ്വദേശി നിവേദ്(18)ആണ് മരിച്ചത് അഞ്ചു പേരടങ്ങുന്ന വിനോദയാത്രസംഘം കുളിക്കുന്നതിനിടെ നിവേദ് കയത്തിൽപ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി 11 ന് എം സി റോഡിൽ കാണക്കാരിയ്ക്ക് സമീപമാണ് അപകടം.
ബുധനാഴ്ച വൈകിട്ട് 7-ഓടെ തിരുവാങ്കുളത്ത് വെച്ചാണ് അപകടം നടന്നത്.
23 യാത്രക്കാരും നാലു ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.
ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് ബൈക്കും ലോറിയും തമ്മിലുണ്ടായ അപകടത്തിലാണ് മരിച്ചത്
വടക്കാഞ്ചേരി അകമല നഗറിൽ സ്ഥിര താമസക്കാരിയായ ലക്ഷ്മി (82) യാണ് മരിച്ചത്.
ഡ്രൈവറുടെ പരിചയ കുറവും ഇറക്കവും ഒരു പക്ഷേ ഇയാൾ ഉറങ്ങിപോയതാവാം കാരണമെന്ന് കരുതുന്നു.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ വെട്ടിക്കാട്ട് മുക്ക് ഡി.ബി കോളേജിന് സമീപമാണ് അപകടം.
ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം. ആർക്കും പരിക്കില്ല.
മാവേലിക്കര സ്വദേശികളായ പച്ചരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമ മോഹൻ (55),മാവേലിക്കര മട്ടന്നൂർ തത്തംപേരൂർ കാർത്തികയിൽ അരുൺ ഹരി (40) ,മാവേലിക്കര കൗസ്തുബത്തിൽ ബിന്ദു (50), മാവേലിക്കര മറ്റം സോമസദനത്തിൽ സംഗീത് (45) എന്നിവരാണ് മരണമടഞ്ഞത്.
ബസ് അപകടത്തിൽ പെട്ട സമയം ബസ് ഓടിച്ചിരുന്നത് മവേലിക്കര 'മൂലേത്തറയിൽ ദേവരാഗത്തിൽ രാജിവ് (49) ആയിരുന്നു.
മവേലിക്കര പല്ലാരിമംഗലം നന്ദനത്തിൽ രവിന്ദ്രൻ നായരും 56),ഭാര്യ രാജലക്ഷ്മി (46)യും പരുക്കേൽക്കാതെ രക്ഷപ്പെട്ടു
വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തടയാൻ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ല. കെ. എസ്. ആർ.എ 31 ലക്ഷം രൂപ മുടക്കി സുചന ലൈറ്റ് സ്ഥാപിച്ചതുമാത്രമാണ് ആകെ ചെയ്തത്
ഇരവിമംഗലം കക്കത്തു മല ഭാഗത്ത് ഡിസംബർ 15 ന് പുലർച്ചെയായിരുന്നു അപകടം.
പൊതി ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
കോടഞ്ചേരി കാപ്പാട്ട് മലയിൽ .
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്.
മാവേലിക്കര സ്വദേശികളാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
34 പേർ അടങ്ങിയ വിനോദയാത്ര സംഘം തഞ്ചാവൂർ സന്ദർശിച്ച ശേഷം മവേലിക്കര ക്ക് പോകുന്ന വഴിക്കാണ് അപകടം
മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ശബരിമലയിൽ പോയി മടങ്ങവേയാണ് അപകടം
ശനിയാഴ്ച രാത്രി 11.30 ഓടെ കാണക്കാരി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
മാളവന താഴഞ്ചിറ കുന്നുമ്മൽ അനുരാജ് മകൻ അലൻ - 19- ആണ് മരിച്ചത്
വെച്ചൂർ ശാസ്തക്കുളത്തിന് സമീപം ശനിയാഴ്ച വൈകിട്ടാണ് സംഭവം.
നിരവധി പേർക്ക് പരിക്ക്, മരിച്ചത് പടക്ക നിർമ്മാണ തൊഴിലാളികൾ
ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തേയില കാട്ടിലേക്ക് മറിയുകയായിരുന്നു
തമിഴ്നാട് ദിണ്ടിഗലില്‍ കാറപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു. മൂന്നുകുട്ടികളടക്കം പത്തുപേര്‍ക്ക് 'പരിക്കേറ്റിട്ടുമുണ്ട്. ശോഭന(51), ശോഭ(45)എന്നിവരാണ് മരിച്ചത്.
പോലീസ് വാഹനം പിൻതുടർന്ന് പിടികൂടി.
വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്.
മരിച്ചത് കോഴിക്കോട് സ്വദേശിനികൾ
. അപകടത്തിൽ പ്പെട്ടയാളുടെ കുടുംബകാരുടെ കരച്ചിലിന് മുന്നിൽ മറ്റൊന്നും നോക്കാതെ ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സമായി.
അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്
പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.
വരിക്കാം കുന്ന് ബധിര വിദ്യാലയത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം.
കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് ബ്രേക്ക് നഷ്ടപെട്ട് റോഡു വശത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിന്നത്
തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൂടരഞ്ഞി കുളിരാമുട്ടി ഇറക്കത്തിലാണ് അപകടം.പരിക്കേറ്റ ആറ് വയസ്സുകാരി എലിസയാണ് മരിച്ചത്.
തലയ്ക്ക് ഗുരുതര പരിക്കും അമിത രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് എം.എൽ.എ വെൻ്റിലേറ്ററിലേക്ക് മാറ്റി.
വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു
വൈക്കം മുനിസിപ്പൽ ടൗൺ ഹാളിന് സമീപമുള്ള കുടുംബ വീട്ടുവളപ്പിൽ രാവിലെ 11ന് നടക്കും.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ശനിയാഴ്ച രാവിലെ 10 ഓടെ സിലോൺ കവല -മാന്നാർ റോഡിലാണ് അപകടം.
ശനിയാഴ്ച പുലർച്ചെ 5.30 ഓടെ തേനി പെരിയകുളത്തായിരുന്നു അപകടം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ വച്ചുണ്ടായ അപകടത്തിൽ കല്ലറ സ്വദേശിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നീണ്ടൂർ മുടക്കാലി പാലത്തിന് സമീപമാണ് അപകടം.
ഇടിച്ച കാറിൻ്റെ ഗ്ലാസ്സും, മുൻഭാഗവും തകർന്നു.
വ്യാഴാഴ്ച രാത്രി 11.30 ഓടെ മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപമാണ് അപകടം.
ആസിഫ് റഹ്മാൻ (17) നെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൂവാറ്റുപുഴയാറിൻ്റെ വെട്ടിക്കാട്ട് മുക്ക് വൈപ്പേൽ കടവിൽ കാണാതായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വെട്ടിക്കാട്ട് മുക്ക് പാലത്തിന് താഴെ വൈപ്പേൽ കടവിലാണ് സംഭവം.
രണ്ട് പേർക്ക് സാരമായ പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട് ദേശീയപാതക്ക് താഴെ വശത്തുള്ള വീടിന് മുകളിലേക്ക് മറിഞ്ഞത്. എന്നാൽ വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി '
കുമരനെല്ലൂർ സ്വദേശി പുത്തൻവീട്ടിൽ രാമനാണ് (92) മരിച്ചത്.
സത്രം ഭാഗത്ത് താമസിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട സണ്ണി (35) ആണ് അപകടം വരുത്തിയത്.
വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.
ഉദയനാപുരം ചാത്തൻ കുടി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം.
ചുഴുപ്പിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് 21തീർഥാടകാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തിറക്കവും കൊടും വളവുമുള്ള ഹൈറേഞ്ച് പാതയിലൂടെ വന്ന ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടത് ഒപ്പമുള്ള യാത്രക്കാരെ അറിയിക്കാതെ ഡ്രൈവർ മുനിസ്വാമി (33)മനോ ധൈര്യം വിടാതെ ഓടിച്ചു പോരുകയായിരുന്നു.
തമിഴ്നാട് ചെങ്കൽ പേട്ട് മരുവലത്തു നിന്ന് ശബരിമല ദർശനത്തിനെത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം
ചൊവ്വാഴ്ച രാത്രി 7.30 ഓടെ തൃപ്പൂണിത്തുറ എരൂരിലാണ് അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം.
വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം.
തിങ്കളാഴ്ച ഉച്ചയ്ക്ക് പൊൻപള്ളി ഞാറയ്ക്കലാണ് സംഭവം.
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബസുകൾവന്നുനിൽക്കുന്നതിന് തൊട്ടടുത്താണ് ഈ ഇത്തരം കയ്യേറ്റങ്ങൾ
ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവെെഡറില്‍ ഇടിച്ച്ക്കു മറിയുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും തീർത്ഥാടക വാഹനമായ മിനി ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
ഓട്ടോയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
62 -ാം മൈൽ സ്വദേശി തങ്കരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.എന്റെ
വണ്ടിപെരിയാർ എച്ച് പി സി മൂലക്കയം പുതുവൽ,ജയറാം പ്രതീപ് (22) ആണ് മരിച്ചത്. മൂലക്കയം സ്വദേശിയായ രാഹുൽ(വിഷ്ണു) വിനെ(23)ഗുരുതരാവസ്ഥയിൽ അപ്പോളോആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിന്നിരുന്ന തൊഴിലാളികൾക്ക് നേരെയാണ് വണ്ടി മറിഞ്ഞത്. അവരിൽ രണ്ടു മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്
കൊച്ചി സ്വദേശി ജയപ്രകാശ് കോമത്ത് ആണ് കുഴഞ്ഞുവീണു മരിച്ചത്.
കാറിടിച്ച് പ്രമുഖ ടിമ്പർ വ്യാപാരി മരിച്ചു. പി.കെ.ഇമ്പിച്ചിമുഹമ്മദ് ഹാജി (73) ആണ് മരിച്ചത്.
അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞു,യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
വാഹനത്തിൽ 17 പേരുണ്ടായിരുന്നു. 15 പേർക്കും പരിക്കേറ്റു
വ്യാഴാഴ്ച രാത്രി 11 ന് നായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്ന് തമിഴ്നാട്ടിലേക്ക് വിറകുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്.
കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ പാതയുടെ വശത്തെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
35-ാം മൈൽ പാലത്തിന്റെ വശത്തേയ്ക്ക് റോഡിൽ തന്നെ മറിയുകയായിരുന്നു..
പീരുമേട് താലുക്കാശുപത്രിയിൽ മൃതദേഹം എത്തിച്ചു, ഇവിടെ നടത്തിയ പരിശോധനയിലാണ്ജനനേന്ദ്രിയത്തിൽ കുഴിഅണലി പാമ്പ്കടിച്ചതാണെന്ന് ഡോക്ടർ സ്ഥിരികരിച്ചത്
ജർമനി സ്വദേശി ഹാൻസ്(56)ആണ് ഇന്ന് വൈകുന്നേരം അഞ്ചരയോടെ അപകടത്തിൽ പെട്ടത്
അപകടത്തിൽ വണ്ടിപ്പെരിയാർ മഞ്ജുമല പുതുലയം സ്വദേശി മുഹമ്മദാലി (58) ക്ക്പരുക്കേറ്റു.
ഇന്നലെ രാത്രി പത്തരക്കാണ് പെരുവന്താനത്തിന് സമീപം ദേശീയപാതയിൽ മരം വീണത്. ആ സമയം വന്ന കെ.എസ്.ആർ.ടി.സി ബസ് അത്ഭുതകരമായി രക്ഷപ്പെട്ടു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി. ചന്ദ്രാട്ടിൽ നാസറിന്റെയും ഷംസീറയുടെയും മകനാണ് . സഹോദരി: ജസ്ന.
ഒപ്പമുണ്ടായിരുന്നയാളുടെ തലയിലേക്ക് ഒടിഞ്ഞ തൂണിന്റെ ഭാഗം പതിച്ച് സാരമായി പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8 മണിയോടെ ബണ്ട് റോഡിന് സമീപമാണ് അപകടം.
സാമൂഹ്യ വിരുദ്ധർ തീയിട്ടതാകമെന്ന് സംശയം: രണ്ടര മണിക്കൂറോളം ട്രെയിൻ ഗതാഗതം നിലച്ചു
കൂടപ്പുഴ പനിരിക്കൽ വിജയൻ മകൻ രാജേഷ് (40 ) ആണ് മരിച്ചത്
പരിയാരം കവലക്കാടൻ ഷിൻസൻ (39 ) ആണ് മരിച്ചത്
കഴിഞ്ഞ ഒക്ടോബർ മാസം 27നാണ് കാൽനടയാത്രക്കാരനായ യുവാവിന് അവർമ്മയിൽ വച്ച് ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
മാള പള്ളിപ്പുറം കാച്ചപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ സിസിലി( 74 ) ആണ് മരിച്ചത്
ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയാണ് കാർ കനാലിലേക്ക് മറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെ വെച്ചൂർ തോട്ടാപ്പള്ളി പാലത്തിലാണ് അപകടം. ഒഴിവായത് വൻ ദുരന്തം.
ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നും വന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ സിലോൺ കവല ജംഗ്ഷനിലാണ് അപകടം.
ഏലപ്പാറ ചീന്തലാർ സ്വദേശി സ്വർണമ്മയാണ് മരിച്ചത്.
തടിയുമായ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു. ക്ലീനറാണ് ലോറി ഓടിച്ചിരുന്നത് ഇരുവരേയും അറസ്റ്റ് ചെയ്തു.
കുറ്റിച്ചിറ കുണ്ടുകുഴി പാടം സ്വദേശി കാടുകുറ്റി വീട്ടിൽ രാമകൃഷ്ണൻ മകൻ ഷാജു കെ ആർ 50 വയസ്സ് ആണ് മരണപ്പെട്ടത്
ഞായറാഴ്ച രാവിലെ 11.30 ഓടെ നാഗമ്പൂഴിമനയ്ക്ക് സമീപമാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് 4.30 ഓടെ പാറക്കൽ കടവ് ഭാഗത്താണ് മൃതദേഹം കണ്ടത്.
കട്ടപ്പനയിൽ നിന്നും എരുമേലിയിലേക്ക് പച്ചക്കറിയും കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
തലയോലപ്പറമ്പ് ബസ്റ്റാൻ്റിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
വ്യാഴാഴ്ച പുലർച്ചെ ബ്രഹ്മമംഗലം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമാണ് അപകടം.
വടക്കേക്കാട് കൗക്കാനപ്പെട്ടി സ്വദേശി മോഹനനാണ് പരിക്കേറ്റത്
വണ്ടി പെരിയാർ എ.വി.ടി മാട്ടു പെട്ടി ഡിവിഷനിൽ ശിലമ്പരശി (53)ക്കാണ് പരുക്ക് പറ്റിയത്.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപമാണ് അപകടം.
എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു .
പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. മാതാവും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
തമിഴ്നാട് കമ്പം കീരകടയ് സ്ട്രീറ്റ് ഹുമ്മൻതൻപെട്ടി, ഉത്തമ പാളയം സ്വദേശിയായ അലക്സ് പാണ്ടിയൻ 27, ഭാര്യ ഭുവനേശ്വരി 22 ,മകൾ ഉദയശ്രീ 2 എന്നിവർക്കാണ് അപകടം പറ്റിയത്
കേടതി അവധിയായതിനാൽ ആർക്കും അപകടം സംഭവിച്ചില്ല.
കായംകുളം ദേവാ കമ്യൂണിക്കേഷന്‍ എന്ന നാടക സംഘത്തിലെ പ്രവർത്തകർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്
വൈക്കത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി എത്തിച്ച് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം.
വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ പെരുവ വടുകുന്ന പുഴയിലാണ് അപകടം.
വെള്ളാശേരി വെട്ടുകുഴിയിൽ എബിൻ മാത്യൂ (43) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു അപകടം.
വൈക്കം -എറണാകുളം പ്രധാന റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടവട്ടത്താണ് സംഭവം
ഡ്രൈവർ രാജക്കാട് പുൽപറമ്പിൻ ബേസിൽ (23) ഗുരുതര പരുക്കേറ്റു. ഫയർഫോഴ്സ് ക്യാബിൻ വെട്ടി പൊളിച്ചാണ് ഡ്രൈവറെ രക്ഷപെടുത്തിയത്.
30 അടിയോളം താഴ്ച്ചയിലായിരുന്നു കിണറുകൾ.
ചൊവ്വാഴ്ച് രാവിലെ 6 നാണ് അപകടം സംഭവിച്ചത് . കാറിൽ സഞ്ചരിച്ചിരുന്ന കുമളി സ്വദേശികൾ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി 7.30 ഓടെ ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപം വളവിലാണ് അപകടം.
തിങ്കളാഴ്ച രാവിലെ പൊതി ജംഗ്ഷന് സമീപമാണ് സംഭവം.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ പെരുമ്പടവത്താണ് സംഭവം.
ഞായറാഴ്ച ഉച്ചക്കാണ് സംഭവം.
മാറഞ്ചേരി സ്വദേശി ശരീഫിനാണ് പരിക്കേറ്റത്.നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചുതോടെ ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു
ഞായറാഴ്ച ഉച്ചയ്ക്ക് വല്ലകം പള്ളിക്ക് സമീപമാണ് അപകടം.
ശനിയാഴ്ച രാത്രി 9 മണിയോടെ ആമ്പല്ലൂർ ജെബി സ്കൂളിനു സമീപമാണ് അപകടം.
മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച രാവിലെ മീനച്ചിലാറ്റിലെ പൂവത്തുമ്മൂട് കടവിൽ നിന്നും.
അകലാട് എംഐസി സ്കൂൾ അദ്ധ്യാപികമാരായ ബ്ലാങ്ങാട് സ്വദേശിനി വലിയകത്ത് നുസ്ലീന,ചെമ്മന്നൂർ സ്വദേശിനി വലിയവളപ്പിൽ സീനത്ത് എന്നിവർക്കാണ് പരിക്കേറ്റത്
വ്യാഴാഴ്ച രാവിലെ 11.30 ഓടെ കൊച്ചു കവലയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ 8 മണിയോടെ വടകര ജംഗ്ഷന് സമീപമാണ് അപകടം.
എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല,
മണ്ണ് ഒലിച്ച് പോയാതാകാം പാറ ഉരുണ്ടുവരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
പാലത്തിലെ മാലിന്യം നീക്കുന്നതിനിടെയാണ് അപകടം
പഴഞ്ഞി ചിറക്കൽ പെങ്ങാമുക്ക് സ്വദേശി വിനീഷിന് പരിക്കേറ്റു.കൂടെ ഉണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
കരൂരിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം.
അപകടം കാസർകോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ വടയാർ ആലങ്കേരി പാടശേഖരത്തിലാണ് സംഭവം.
അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത് 20 യാത്രക്കാരാണ്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ ആലങ്കേരി പാടശേഖരത്തിലാണ് സംഭവം.
ഞായറാഴ്ച രാവിലെ ചെമ്മനത്തുകരയിലാണ് സംഭവം.
വെള്ളൂർ, തലയോലപ്പറമ്പ് പൊട്ടൻ ചിറ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
വെള്ളിഴായ്ച്ച ഉച്ചയോടെയാണ് സംഭവം.
ബ്ലാങ്ങാട് വൈലികുന്ന് സ്വദേശി ഷാജിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
മധുരയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോയ ലോറിയാണ് 55-ാം മൈൽ വളവിൽ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറിയത്
ഓഫിസ് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഡീസൽ എടുത്തു മാറ്റിയതിനാൽ കൂടുതൽ തീ പടർന്നില്ല. മസ്റ്റർ ഓഫീസ് പൂർണ്ണമായും കത്തിയമർന്നു
വൈദ്യൂതിയില്ലാത്ത വീട്ടില്‍ രാത്രിയിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്ന് തീ പടര്‍ന്ന് ഷെഡ് കത്തിയതാകമെന്ന് നിഗമനം.
ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് ഉറ്റസുഹൃത്തുക്കൾ
തൊടുപുഴ മഠത്തിക്കണ്ടം കലയത്തിങ്കല്‍ ഹുസൈൻ ആണ് മരിച്ചത്.
നരിപ്പറ്റ ഇല്ലത്ത് മീത്തൽ രാജേഷ് (45 ) ആണ് മരിച്ചത്. വൈകുന്നേരം നാദാപുരം ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയത്.
തലക്ക് ഗുരുതര പരുക്കേറ്റ വൽസര പാക്കം സ്വദേശി വെങ്കിട്ടരാമ (52 )നെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാർയാത്രികരായ ജയരാമൻ (57), സാരഥി (60), ഡ്രൈവർ ജഗൻ (38) എന്നിവർക്ക് വണ്ടി പെരിയാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
കീരിത്തോട് കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരിയുടെ മകൾ അനഘ ( 20 ) യെ ബാംഗ്ലൂരിലുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു
എറണാകുളത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ ബസാണ് നിയന്ത്രണംവിട്ടത്.
ഓട്ടോയിൽ ഡ്രൈവർ 62 മൈൽ സ്വദേശി കണ്ടത്തിൽ ഷാജി (52)മാത്രമാണ് ഉണ്ടായിരുന്നത്
സെപ്തംബർ 16ന് രാവിലെയാണ് പാളത്തിന് സമീപം കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്.
മൂന്ന് മണിക്കൂറോളം കിണറ്റില്‍ ഇയാള്‍ വീണുകിടന്നു. നാട്ടുകാർ വിവരമറിച്ചതോടെ ഫയർഫോഴ്സ് സംഘം രാത്രി 12.30 ന് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു
വാഹനങ്ങളിലൊന്നിലെ ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കമ്പം സൗത്ത് പൊലീസ് കേസെടുത്തു.
നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം.
വാഹനാപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിച്ചു. വാഹനം നിരത്തിലിറക്കാൻ നാട്ടുകാരുടെയും ഫാക്ടറി ജീവനക്കാരുടെയും സഹായത്തോടെ വാഹനം പുറത്തെടുത്തു.
40 പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം
കാര്‍ ഓടിച്ചിരുന്ന യുവാവിന് സാരമായ പരുക്കേറ്റു
പി സി ജംങ്ങ്ഷനിൽ പുലർച്ചക്ക് 5.30 ന് അപകടം.
വടയാർ കള്ളാട്ടിപ്പുറം ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം.
മൻസിൽ ഹാരിസ് റഹ്മാനാണ് (29) പരിക്ക് പറ്റിയത്.
കുമളി സ്വദേശികളായ രഞ്ജിനി, അദ്ധ്യാലക്ഷ്മി, ഭാഗ്യനന്ദ, നവമിക എന്നിവരാണ് കാറിലുണ്ടായിരുന്നത്.
നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്ന യുവാവിനെ ഞായറഴ്ച രാവിലെ മുതലാണ് കാണാതായത്.
ശനിയാഴ്ച രാത്രി 9 മണിയോടെ പള്ളിക്കവലയ്ക്ക് സമീപമാണ് അപകടം.
കൊല്ലം സ്വദേശികളായ അഖിൽ (36) സുഷമ ഹൗസ്, അരുൺ (30) അരുൺഹൗസ്, റനീഷ് (41) നെല്ലിക്കാവ്, ശരത്ത് (32) വിജയമംഗളം,അനുപ് (46) വിജയ മംഗളം എന്നിവർക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം.
അപകടത്തില്‍പ്പെട്ട് പന്ത്രണ്ട് പേര്‍ക്ക് പരുക്ക്
ചാവക്കാട് മണത്തല അയിനിപ്പുള്ളി സെന്ററിൽ വെച്ചായിരുന്നു അപകടം.
ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.
മുതലക്കോടം നെടുംചാലില്‍ ജോസ് മാനുവല്‍ (ജോയി - 69) ആണ് മരിച്ചത്
അഗസ്ത്യൻ മുഴി പാലത്തിന് സമീപം
പാലക്കാട് സ്വദേശികളായ ഹനീഫ (71), മുബീന (41) എന്നിവർക്കാണ് പരിക്ക്
ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.
വല്ലകം സബ്സ്റ്റേഷന് മുൻവശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.
ചൊവ്വാഴ്ച്ച വൈകിട്ട് മാനാടം കരി പാടശേഖരത്തിന് സമീപമാണ് സംഭവം.
കോതമംഗലം അമ്മാപറമ്പിൽ കുട്ടപ്പൻ (65) ആണ് മരിച്ചത്
മധുര സ്വദേശികൾ സഞ്ചരിച്ച വാഗണാർ ആണ് കത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകളെ ആണ് ഡൈമൂക്ക് സ്വദേശിയായ മോഹന്‍ നഷ്ടമായത്.
വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് തേയിലത്തോട്ടത്തിൽ കാട് വെട്ടിത്തെളിച്ച് കൊണ്ടിരുന്ന എസ്റ്റേറ്റ് തൊഴിലാളികളായ സുരേന്ദ്രൻ (66 )മാരിമുത്ത് (29) പരമൻ (65 ) എന്നിവർക്കാണ് പരുക്കേറ്റത്
താഴെക്കാട് കൈതാരത്ത് ജിജോ ജോണി (ചിന്നൻ) 37 ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ പെരുവ കുറുവേലി പാലത്തിന് സമീപമാണ് അപകടം.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ '
അപകട ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാർ യാത്രികർ പോലീസ് സ്റ്റേഷനിൽ ഹാജരായി
വൈക്കം തോട്ടകം സ്വദേശിയായ യുവതിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് സമീപമാണ് അപകടം.
വെള്ളിയാഴ്ച രാത്രി 7.45 ന് പള്ളിക്കലയ്ക്ക് സമീപം ഏ.ജെ ജോൺ സ്കൂളിന് മുന്നിലാണ് അപകടം.
ചാവക്കാട് തിരുവത്ര 14-ാം വാർഡ് സ്വദേശി കറുത്താരൻ സന്തോഷിനാണ് പരിക്കേറ്റത്
എറണാകുളം പെരുമ്പടപ്പ് സ്വദേശി പള്ളിപ്പറമ്പില്‍ മെലൂസ് ജൂഡാ (40)ണ് മരണപ്പെട്ടത്
ബ്രഹ്മമംഗലം സ്വദേശിനിയായ 79 കാരിയായ വൃദ്ധയാണ് വാർദ്ധക്യസഹജമായ നൈരാശ്യം മൂലം വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയത്.
ബുധനാഴ്ച രാത്രി 10 മണിയോടെ ചെമ്മനാകരി ചാലും കടവ് പാലത്തിന് സമീപമാണ് അപകടം.
അപകടം ബുധനാഴ്ച രാവിലെ :Cരിച്ചത് പൈലറ്റും രണ്ട് എൻജിനീയർമാരും.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്കം വലിയ കവലയിലാണ് സംഭവം.
അക്കരപ്പാടം പുതിയ പാലത്തിന് സമീപം പുഴയിൽ നിന്നും ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉദയനാപുരം കാരുവള്ളി സ്വദേശിയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.
കെ.എസ് മംഗലത്തെ വീട്ടിൽ നിന്നും ശനിയാഴ്ച പുലർച്ചെ മുതലാണ് കാണാതായത്.
ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.
ചെറുവള്ളി പാടശേഖരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആണ് മരണമടഞ്ഞത്
വെച്ചൂർ - കല്ലറ റോഡിൽ കൊടുതുരുത്ത് ഉഴത്തിൽ ഭാഗത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
ഈ ഭാഗത്ത് വാഹനം കായലിൽ വീണ് ദുരന്തം ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ.
കാരൂർ ചൂരക്കാടൻ സുനിൽകുമാർ 52, വരതനാട് അമ്പലത്തിന് സമീപം ജിതേഷ് 45 എന്നിവരാണ് മരിച്ചത്.
വടക്കാഞ്ചേരി കാഞ്ഞിരക്കോട് ടർഫിനു സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.
തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് വാടകയ്ക്ക് എടുത്ത എറണാകുളം കണക്ടിംങ് ക്യാബ് റെന്റ് എ കാർ അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.45 ഓടെ കോട്ടയം ഭാഗത്തുനിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാത്രി 10.30തോടെ വെച്ചൂർ ഇടയാഴം വല്യാറവളവിലായിരുന്നു അപകടം.
നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) ആണ് വീട്ടുകിണറ്റില്‍ അബദ്ധത്തിൽ വീണത്
63 മൈൽ നേടിയപറമ്പിൽ സ്റ്റെല്ല (65) ക്കാണ് പരുക്കേറ്റത്
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ വെട്ടിക്കാട്ട് മുക്ക് തടിഡിപ്പോയ്ക്ക് സമീപമാണ് സംഭവം.
പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ( 18 ) മരിച്ചു.
തിങ്കളാഴ്ച രാവിലെ 7.30 ഓടെ നാട്ടുകാരാണ് പാളത്തിന് സമീപം കുറ്റിക്കാട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്.
ബാംഗ്ലൂർ ക്രിസ്റ്റു ജയന്തി കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പാലാം കടവ് പാലത്തിന് സമീപമാണ് അപകടം.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കാഞ്ഞങ്ങാട് ആണ് സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന യുവാവിൻ്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം.
എസ്തർ കൊടുവ ആണ് മരിച്ചത്.
വടക്കാഞ്ചേരി. അകമല ഫ്ലൈ വെൽ വളവിൽ കെ എസ് ആർ ടി സി ബസ്സ് പാടത്തേക്ക് ഓടിയിറങ്ങി.
സംസ്കാരം നാളെ (സെപ്റ്റംബർ 13 ) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.
വൈലത്തൂര്‍ കച്ചേരിപ്പടി സ്വദേശി പൊറ്റേമല് വീട്ടില്‍ അമലിനാണ് പരിക്കേറ്റത്
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
നിക്ഷേപകർക്ക് നൽകാനുള്ള ഓണ ഫണ്ടുമായി പാർട്ട്ണർ മുങ്ങിയതാണ് ജീവനൊടുക്കാൻ കാരണം.
40 അടി താഴ്ച്ചയും അഞ്ചടി വെള്ളവുമുള്ള കിണറ്റിൽ .
ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.എരുമേലി സ്വദേശി കളായഹരിപ്രിയ (17) , അബിഷല (17),മുണ്ടക്കയം സ്വദേശിജസ്റ്റിൻ (19) എന്നിവർക്കാണ് പരുക്കേറ്റത്.
രണ്ട് കിലോമീറ്റർ അകലെ കോലോത്ത് കടവ് ചെക്ക് ഡാമിൽ നിന്ന് സമീപം കിട്ടിയത്.
മാളസെന്റ്.ആന്റണീസ്സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനികളായ അൻവിത പുഷ്പ(10),അനഘ (10) എന്നിവർക്കാണ് പരിക്കേറ്റത്
തലയോലപ്പറമ്പ് പള്ളിക്കവലയിൽ ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്
ഒരു വശം തളർന്ന ഗൃഹനാഥൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
പുതുക്കേരിച്ചിറ ഭാഗത്ത് പുത്തൻചിറ വീട്ടിൽ പി.പി രമേശൻ (55)നെയാണ് തിങ്കളാഴ്ച രാത്രി 12.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം.
തൻകുളം പുളിക്കത്തറ റാഫേലിൻ്റെ മകൻ ബെന്നി(48)യാണ് മരിച്ചത്
ആസാം സ്വദേശി ലൂയിസ് (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തണ്ടാപ്പള്ളി ആൻ്റു മകൻ 35 വയസ്സുള്ള അരുണാണ് മരിച്ചത്
തോട്ടുവക്കം പാലത്തിന് സമീപം ശനിയാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം.
തലയോലപ്പറമ്പ്- കടുത്തുരുത്തി റോഡിൽഅപ്പാഞ്ചിറ പെട്രോൽ പമ്പിന് സമീപം ശനിയാഴ്ച വൈകിട്ട് 7.15 നാണ് അപകടം.
ചേർത്തലയിലെ ക്ഷേത്രത്തിൽ നാദസ്വര വായനയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്
മറവൻതുരുത്ത് മണക്കുന്നം മാടക്കാട്ട് പുഞ്ചയിൽ റുഖിയ (67) ആണ് ഇന്നലെ കാൽ വഴുതിവീണ് മൂവാറ്റുപുഴയാറിൽ മുങ്ങി മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെ പാലാംകടവ് പാലത്തിന് സമീപത്താണ് മൃതദേഹം പൊങ്ങിയത്.
ബുധനാഴ്ച രാവിലെ 9.30 ഓടെ മാന്നാറിലാണ് അപകടം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിനു സമീപമാണ് അപകടം.
ഷിജോ ജോസഫ് 36,ആക്കാംപറമ്പിൽ വീട്, മാരാംകോട് ആണ് മരിച്ചത്
കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് ഉണക്കമുളക് കയറ്റിവരികയായിരുന്ന പിക്കപ്പ് വാനും,സ്വകാര്യ കൊറിയർ കമ്പനിക്ക് വേണ്ടി സർവ്വീസ് നടത്തുന്ന ഗുഡ്സ് വാനുമാണ് കൂട്ടിയിടിച്ചത്
പോബ്സ് ഗ്രൂപ്പ് തേങ്ങാക്കൽ എസ്റ്റേറ്റിൽ താമസക്കാരിയായ മണി മാരിയപ്പനാണ് പരുക്കേറ്റത്
വണ്ടിപ്പെരിയാർ യൂണിയൻ ബാങ്കിന് സമീപം നളിനി ഹൗസിൽ സുധർലിൻ (44)ആണ് കുുഴഞ്ഞുവീണ് മരിച്ചത്.
സ്പീഡ് ബ്രേക്കർ അടക്കം സുരക്ഷ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആളൂര്‍-മാള റോഡിലായിരുന്നു അപകടം.
പാലാ ഭരണങ്ങാനത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തട്ടാവേലി പാലത്തിലാണ് അപകടം നടന്നത്.
അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും
കാവാലി - പൂഞ്ഞാർ റോഡിലേക്ക് തടിയും കൂറ്റൻ കല്ലുകളും മണ്ണും ഒഴുകി ഗതാഗതം പൂർണ്ണമായി തടസമായി.
പാർളിക്കാട് റെയിൽവെ ഗേറ്റിന് സമീപം, കെ ഫോൺ പോസ്റ്റ് ഒടിഞ്ഞ് ഓട്ടോക്ക് മുകളിൽ വീണു, അപകടം ഒഴിവായി
ഷാജി കെ വി, 53 വയസ്സ് കിഴക്കേ വിളയിൽ വീട് പരിയാരം ആണ് മരണപ്പെട്ടത്
ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ഫ്രാൻസിന്റെ ബൈക്കിൽ എതിരെ നിന്ന് വന്ന ബൈക്ക് ഉരസുകയും നിയന്ത്രണം വിട്ട ഫ്രാൻസിസ് റോഡിലേക്ക് വീഴുകയും ആയിരുന്നു.
കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ ഇർഷാദ്,ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം
നായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാർവ്വതി ആശുപത്രിയിൽ ചികിത്സ തേടി
സ്കൂട്ടർ യാത്രക്കാരി പുന്നയൂർക്കുളം ഉപ്പുങ്ങൽ സ്വദേശിനി തെക്കേപാട്ടയിൽ വീട്ടിൽ മിസ്നക്കാണ് പരിക്കേറ്റത്
സംസ്കാരം ഞായർ രാവിലെ 10 മണിക്ക് മഹാദേവ ഗ്രാമം സ്മൃതിയിൽ
കഴിഞ്ഞ വർഷം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടും റോഡ് ഉപരോധിച്ചു സമരം സംഘടിപ്പിച്ചിരുന്നു.
ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നി നിലയങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തി രക്ഷാപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ നടത്തി
മുകൾ നിലയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ മീഞ്ചന്ത അഗ്നിരക്ഷാസേന രക്ഷിച്ചു
ആശാ വർക്കർ ജെസി ആൻഡ്രൂസ് ബോധവത്കരണ ക്ലാസ് നയിച്ചു
ചൊവ്വാഴ്ച വൈകിട്ട് 4ന് അട്ടാറപ്പാലത്തിന് സമീപമാണ് അപകടം.
മരിച്ചത് അടൂർ ചാവടി സ്വദേശികൾ
കാറും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്ത് അക്ഷയ് ഗുരുതര പരിക്കോടെ ചികിത്സയിൽ
scooter over turned,two killed in Kothamangalam,accident in kuttampuzha
ശനിയാഴ്ച രാത്രി 8. 40 ഓടെ മുത്തപ്പനാർ കാവിന് സമീപം വെച്ചാണ് സംഭവം.
കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു രണ്ടു ബസ്സുകളും.
ശനിയാഴ്ച വെകിട്ട് 8.15 ഓടെ ചെമ്പ് പള്ളിക്ക് സമീപമാണ് അപകടം.
കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്
ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് സൂചന.
വൈദ്യുതി പോസ്റ്റും തകര്‍ന്നു
മണ്ണിനൊപ്പം വലിയ പാറക്കഷണങ്ങളും ചേർന്നാണ് റോഡിലേയ്ക്ക് വീണത്
ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
വ്യാഴാഴ്ച രാവിലെ 7.30 ഓടെ വെച്ചൂർ ബണ്ട് റോഡിന് സമീപമാണ് അപകടം.
ബുധനാഴ്ച വൈകിട്ട് 7 മണിയോടെ വീടിനുള്ളിൽ നിന്നും ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
രണ്ടുമണിയോടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളമെത്തി. ഇതോടെ സമീപത്തെ ഇരുനില വീടുകളിൽ കുറെപേർ അഭയം തേടി.
ആർ പുരം പാലസ് ഹോസ്പിറ്റലിന് സമീപംമാളിയേക്കൽ മാളക്കാരൻ ജീസൺ 32 ആണ് മരിച്ചത്
ഡ്രൈവറെ ഹിയറിംങിനായി വിളിച്ച് വരുത്തി ആർ.ടി.ഒ
കോഴിക്കോട് സ്വദേശി മേനകത്ത് ശരീഫിനാണ് പരിക്കേറ്റത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ശരീഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്കൂബ സംഘം മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
തളീക്കര സ്വദേശിനരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു
ഇരുചക്രവാഹന യാത്രികരായ രണ്ട് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.
വാളംപ്പള്ളി പാലത്തിന് സമീപം പുഴയിൽ ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടത്.
രണ്ടു പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് അപകടം.
തെളിവു നശിപ്പിക്കാനും ശ്രമം, കാർ പോലീസ് കസ്റ്റഡിയിൽ
മരണാനന്തരസഹായമായി കുടുംബത്തിന് തൊഴിൽവകുപ്പിൽനിന്ന് ഒരുലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം.ജി.സുരേഷ് പറഞ്ഞു.
വാവക്കാട് കളവമ്പാറ പരേതനായ ശേഖരൻ മകൻ സുനിൽ (46)
മരിച്ചത് തൃശൂർ വെള്ളക്കാരിത്തടം സ്വദേശി ശിവദാസൻ.
വൈക്കം ഉദയനാപുരം തുറുവേലിക്കുന്നിന് സമീപം ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം.
കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം യുവാവിന് പുതുജീവൻ.
ബസിലടിച്ച ബൈക്കുമായി ബസ് 10മീറ്ററോളം മുന്നോട്ടു പോയതായി നാട്ടുകാർ പറഞ്ഞു. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.
വടക്കാഞ്ചേരി. വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം.ദുരന്തം ഒഴിവായി.വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് പത്തേമുക്കാലോടെ തീ പിടിച്ചത്
കുമളി സ്പ്രിംഗ് വാലി കോഴിക്കോട്ട് വീട്ടിൽ റോയി സെബാസ്റ്റ്യൻ(64)ആണ് മരിച്ചത്
ബൈസൺവാലി കാക്കാക്കട പൊന്മലയിൽ ചന്ദ്രൻ്റെ മകൻ അനന്തു ചന്ദ്രൻ (20) ആണ് മരിച്ചത്.
ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത് .
വാഹനമോടിച്ചിരുന്ന യുവാവിൻ്റെ രക്തസമ്മർദം കുറഞ്ഞതാണ് അപകടത്തിന് കാരണം.
മൂന്ന് കിലോമീറ്റർ ദൂരം പുഴയിലൂടെ ഒഴുകുകയായിരുന്നു. കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ചെമ്പ് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം.
ഇടിച്ച വാഹനം നിർത്താതെ പോയി. ഇന്ന് രാവിലെയാണ് സംഭവം
വെള്ളിയാഴ്ച രാത്രി 11.30 ഓടെ തിരുവാതുക്കൽ പ്രീമിയം കോളേജ് ജംഗ്ഷനിലായിരുന്നു അപകടം.
പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് (37) മരിച്ചത്
എങ്കക്കാട് ആലക്കൽ പാറുവിൻ്റെ വീടാണ് തകർന്നത്.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തോട്ടുമുഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി . ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് പുല്ലൂരാ പാറ - തിരുവമ്പാടി റോഡിൽ അപകടം .
മാങ്കുളം താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിൽ കൂറ്റൻ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണു.
തിങ്കളാഴ്ച രാവിലെ 9.30 ഓടെ പൊതി പുല്ലാശ്ശേരി പാറ മടയിലാണ് സംഭവം.
ആറ് ഇരുചക്ര വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചു.
ഇലക്ട്രിക് ലൈൻ ഉൾപ്പെടെയാണ് വീണത്. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്.
വണ്ടിപെരിയാർ നിന്നും തമിഴ്നാട് ഈറോഡിലേക്ക് മറ്റൊരു വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന വഴിക്ക് ചുരക്കുളം പോലീസ് വളവിലും നെല്ലിമലിക്കും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്.
വണ്ടി പെരിയാർ എം .ജി കോളനിയിൽ താമസക്കാരായ ഷൺമുഖം രാമ ലക്ഷ്മി ദമ്പതികളുടെ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.
ഓട്ടോ ടാക്സി ഡ്രൈവര്‍ തിരുവത്ര പുത്തന്‍പുരയില്‍ അബ്ദുല്‍ അസീസ്(57),ബസ് യാത്രികനായ ആലുംപടി സ്വദേശി അനയ്കൃഷ്ണ എന്നിവരെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളുംമരത്തിനടിയിലായി. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപമാണ് അപകടം.
റോഡിന് കുറുകെ ഒടിഞ്ഞ് വീണതിനെ തുടർന്ന് വാഹനഗതാഗതം നിലച്ചു.
ചൊവ്വാഴ്ച രാവിലെ 8നു കുമരകത്ത് നിന്നു മുഹമ്മയ്ക്ക് പോയ ബോട്ടാണ് കേടായത്.
റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം.
ഭർത്താവിനൊപ്പം സക്കൂട്ടറിൽ പോവുകയായിരുന്നു ചന്ദ്രിക.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് തലയോലപ്പറമ്പ് കെ.ആർ.ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം.
അനഘ പ്രകാശാണ് മരിച്ചത്
കാർ ഡ്രൈവർ വടക്കേകാട് കല്ലൂർ സ്വദേശി നാറാണത്ത് വീട്ടിൽ അബ്ദുൾകയ്യൂ(55)മിനെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിലും,ബസ് യാത്രക്കാരായ 2 വിദ്യാർത്ഥിനികളെ വടക്കേകാട് സിഎച്ച്സിയിലും പ്രവേശിപ്പിച്ചു
പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു
പാലക്കാട് നടന്ന സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയതാണ്
ശനിയാഴ്ച രാവിലെ 6.30 ഓടെ മത്സ്യ മാർക്കറ്റിന് സമീപമാണ് തീപിടുത്തം.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്
ഇന്ന് പുലർച്ചെയായിരുന്നു അപകടം.എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ദേശീയപാത അധികൃതരുടെ അനാസ്ഥ കാരണം പണി നടക്കുന്ന റോഡിൽ ആവശ്യമായ അപകട മുന്നറിയിപ്പ് ബോർഡുകളോ,ദിശാബോർഡുകളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു
വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
ടോൾ - കൊച്ചങ്ങാടി ഭാഗത്ത് ബുധനാഴ്ച രാത്രി 11.30 ഓടെയാണ് അപകടം.
ബൈക്ക് യാത്രക്കാരായ തൃശൂര്‍ പുറനാട്ടുകാര പുതുക്കാട്ട് മനക്കല് സുമദാസ്,കോട്ടപ്പടി ഇരിങ്ങപുറം കറുത്തവക ഷിജു,ഞമനേങ്ങാട് നായരങ്ങാടി വലിയവീട്ടില്‍ അന്‍സാരി,കല്ലൂര്‍ വട്ടംപാടം സ്വദേശി മൂത്തേടത്ത് വീട്ടില്‍ സായുജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്
പൊതി പാറാവേലിഭാഗത്ത് ബുധനാഴ്ച്ച രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
രണ്ട് പേർക്ക് പരിക്ക്.പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബിഷപ്പ് റൈറ്റ്.റവ.ഡോ. കെ. ജി ദാനിയൽ, ഭാര്യ ഡോ.എലിസബത്ത് ആൻ ദാനിയലി നും പരിക്കേറ്റു ദാനിയേൽ
ശനിയാഴ്ച രാത്രി 9 മണിയോടെ വൈപ്പിൻപടിയിലാണ് അപകടം.
ജനുവരിയിലും, ഫെബ്രുവരിയിലും സമാന അപകടങ്ങളിൽ 11 പേര് മരിച്ചിരുന്നു.
School bus
അമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറിയുടെ ഒരു വശം തട്ടുകയായിരുന്നു
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക വിഎച്ച്എസ് സ്കൂൾ അധ്യാപകൻ പി.പി സന്തോഷ് കുമാറാണ് കുഴഞ്ഞ് വീണത്.
വാളാടി എച്ച്.എം.എൽ പ്ലാന്റേഷൻ വക എസ്റ്റേറ്റ് ലയം ഇടിഞ്ഞു വീണു. എസ്റ്റേറ്റ് ജോലിക്കാരായ ശശി ഓമന ദമ്പതികൾ താമസിച്ചിരുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്
ഉപ്പുതറ നാലാം മൈൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് .
വൈദ്യുതി പോസ്റ്റുകൾ തകർത്ത് റോഡിലേക്കു പതിക്കുകയായിരുന്നു. റോഡിന് താഴെയുള്ള ഒരു വീടിന് മേൽക്കൂരയിലെ ഷീറ്റ് പൊട്ടി കേടുപാടുകൾ സംഭവിച്ചു.
ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തെ പുറകിലെത്തിയ കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തീപിടിത്തത്തിൽ സമീപത്തെ സ്ഥാപനങ്ങളുടെയടക്കകം ജനൽചില്ലുകൾ തകർന്നു
നിവേദ്, 24, കാരാപ്പിള്ളി, (S/0 പ്രദീപ്, ചൗക്ക ഗവ.ആശുപത്രിക്ക് സമീപം ) മരണപ്പെട്ടു
മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്.
എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്.
കൊടുങ്ങല്ലൂർ കീത്തോളി മെഡിക്കൽ കെയർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
വാവാട് പുൽക്കുഴിയിൽ യാസീൻ (22) ആണ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ വീണു മരിച്ചത്.
ബസ് സിഗ്നലിൽ വെച്ച് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
40 ഓളം പേർക്ക് പരിക്ക്:സ്കൂട്ടർ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്.
നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിന്റെ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ബസ്സിറങ്ങി നടന്നു വരുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു.
വൈക്കം പട്ടശ്ശേരി അയ്യാരപ്പള്ളി ടോം തോമസ് (27) ആണ് മരിച്ചത്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന തേക്കുംകുറ്റി മുഹമ്മദ് റാഫിയാണ് വൈകിട്ട് മരിച്ചത്.