Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 09:16 IST
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർത്ഥി ആഷിഖ് ആണ് പൊലീസ് പിടിയിലായത്
2 hours ago
നെയ്യാറ്റിൻകര അമ്പൂരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു
2 days ago
മുണ്ടക്കയം പട്ടണത്തിലെ സംഘർഷം ; 2 യുവാക്കൾ റിമാൻഡിലായി.
പെരുവന്താനത്തെ 5 അംഗ മോഷണ സംഘം റിമാൻഡിലായി
Latest News
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു
ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് പോസ്റ്റർ അടൂർ പ്രകാശ് എം.പി പ്രകാശനം ചെയ്തു.
മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി സ്കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ഇ.എൻ അബ്ദുല്ല മൗലവിയുടെ വിയോഗം നാടിനും പണ്ഡിത ലോകത്തിനും തീരാ നഷ്ടം.
ഒരാഴ്ചയ്ക്കുള്ളിൽ നടന്ന 2 സംഘർഷം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആദ്യ കൂട്ടത്തല്ല് പട്ടാപകൽ ദേശീയ പാതയിലായിരുന്നെങ്കിൽ രണ്ടാമത്തെ തല്ല് രാത്രിയിൽ ബസ്റ്റാൻഡിനുള്ളിലായിരുന്നു.
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടിയത്
കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
പ്രതിയുടെ ഫോണിൽ നിന്നും ആയിരത്തോളം മോർഫ് ചെയ്ത ചിത്രങ്ങൾ ഹരിപ്പാട് പോലീസ് കണ്ടെത്തി.
സംഭവമറിഞ്ഞ് ഒരു പൊലീസുകാരന്‍പോലും തിരിഞ്ഞു നോക്കാതിരുന്നതാണ് വ്യാപാരികളിലും നാട്ടുകാരിലും പൊലീ,സിനെതിരെ പ്രതിഷേധിക്കാനിടയാക്കിയിരിക്കുന്നത്. സംഭവം കഴിഞ്ഞു പോലും സംഭവസ്ഥലം സന്ദര്‍ശിക്കാനോ വിവരം എന്താണന്നു അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യാഗസ്ഥരെ പലരും വിളിച്ചെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫായ നിലിയിലായിരുന്നു
വ്യാഴാഴ്ച രാവിലെ സേ പരീക്ഷക്കായുള്ള പരിശീലന ക്ലാസിലേക്ക് പോയ വിദ്യാർഥിനിയെയാണ് പിന്നീട് കാണാതായത്.
വ്യാഴാഴ്ച രാവിലെ തലയാഴത്ത് നിന്നും കാണാതായ വിദ്യാർഥിക്കായി പോലീസ് അന്യോഷം ആരംഭിച്ചു.
വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ ഷംശാദിനെയാണ് ഗുരുവായൂർ സബ്ഡിവിഷൻ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഈ മാസം 8-ആം തിയ്യതി പുലർച്ചെയാണ് പ്രതി കടപ്പുറം ഉപ്പാപ്പ ജുമാമസ്ജിദിന്റെ കമ്മിറ്റി ഓഫീസിൽ മോഷണം നടത്തിയത്
തൃശൂർ മാളക്ക് സമീപം മേലാടുരിൽ വെച്ചാണ് പിടിയിലാത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കരിപ്പാടം - ചാലുങ്കൽ ഭാഗത്ത് നിന്നാണ് യുവാവ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്.
ഈ മാസം 10 ന് ബ്രഹ്മമംഗലം മനക്കാട്ടുചിറ ഭാഗത്തു വച്ചാണ് സംഭവം.
സംഭവം ചെമ്പ് മത്തുങ്കൽ ഭാഗത്ത്.
.
വാർട്സ് ആപ് സന്ദേശം അയയ്ക്കുന്ന വൈദികൻ്റെ നമ്പറിൽ നിന്നായിരുന്നു പ്രാർത്ഥന ലിങ്കും അയച്ചു നൽകിയത്. വൈദീകൻ്റെ ഫോണും ഹാക്ക് ചെയ്തായിരുന്നു ഈ വ്യാജ സന്ദേശം അയച്ചത്.
ചൊവ്വാഴ്ച പുലർച്ചെ വഴിയാത്രക്കാരാണ് നേർച്ച കുറ്റിയുടെ പൂട്ടുതകർന്ന നിലയിൽ കണ്ടത്.
ചൊവ്വാഴ്ച പുലർച്ചെ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിലെ സ്റ്റീൽ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്.
രണ്ട് സ്ഥലത്ത് അപകടം ഉണ്ടാക്കിയ ശേഷം നിറുത്താതെ ഓവർ സ്പീ ഡിൽ പോയപ്പോഴാണ് അപകടം നടന്നതെന്ന് പറയപ്പെടുന്നു
സർക്കാരിന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.കെ.ആർ.രജിത് കുമാർ,അഡ്വ.കെ.കെ.സിന്ധു എന്നിവർ ഹാജരായി
പൊലീസ് കൃത്യമായ നിലയിൽ ഇടപ്പെട്ട് പ്രതിയെ പിടികൂടിയിട്ടുണ്ട്. പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ പൊലീസ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അപാകതകൾ പരിഹരിക്കാതിരുന്നതിനാൽ ബേക്കറിക്ക് നഗരസഭ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വിവരം അറിയുന്നത്.
50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.
രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ചത്.
ശനിയാഴ്ച രാത്രി 11 നും ഞായറാഴ്ച പുലർച്ചെ 1നും ഇടയിൽ പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് മോഷണം നടന്നത്.
ചാവക്കാട് ആലുംപടിയിൽ താമസിക്കുന്ന പൂക്കോട്ടിൽ വിജയമണി മകൻ വിപിൻ എന്ന കണ്ണൻ,കടപ്പുറം ബ്ലാങ്ങാട് താമസിക്കുന്ന കറുപ്പം വീട്ടിൽ മുഹമ്മദുണ്ണി മകൻ ശിഹാഫുദ്ധിൻ എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറസ്റ്റ് ചെയ്തത്
കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ധിഖ് മകൻ അജ്മലിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്
ഗുരുവായൂർ ആലുംപടി പോക്കാകില്ലത്ത് വീട്ടിൽ അബ്ദുൾ കരീം മകൻ ഷഹസ് കരീം(31)എന്നയാളെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 14 വർഷം 1 മാസം കഠിനതടവിനും 75000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവിനും ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി
കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഖാദർ മകൻ ഹൈദരാലിയെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി
യു. കെ യിലെ കമ്പനിയുടെ വ്യാജവെബ് സൈറ്റിലൂടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കൾ പണം തട്ടിയത്.
കുമിളി കല്ലേപ്പുര കരയിൽ അമലഗിരി പുതുവൽ വീട്ടിൽ മുനിയാണ്ടി മകൻ യേശുദാസ് (45) ആണ് പിടിയിലായത്.
ആനക്കുഴി ഭാഗത്തു താമസക്കാരായ സ്റ്റീഫൻ ( 56) രാജൻ (41 ) എന്നിവരാണ് പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
നേരത്തെ മൂന്നര കിലോയിലധികം കഞ്ചാവുമായി ഇയ്യാൾ പൊലീ സിന്റെ പിടിയിലായിട്ടുണ്ട്.
ചാവക്കാട് തിരുവത്ര ആലുങ്ങൽ വീട്ടിൽ അസ്സൈനാർ മകൻ അലി കൂരാട്ടിൽ എന്നയാളെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറസ്റ്റ് ചെയ്തത്
PUDUKAD
വില്പനക്കായി കൊണ്ടുവരികയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി പിടികൂടിയത്.
എണ്ണ അളവിൽ കൂടുതൽ ചൂടാക്കി ഉപയോഗിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി വകുപ്പ് നോട്ടീസ് നൽകി. ഇവരിൽ നിന്നും പിന്നീട് പിഴ ഈടാക്കും
നീർപ്പാറ ബോർഡറിൽ തിങ്കളാഴ്ച പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. വെ ള്ളിയാഴ്ച ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്.
പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തലയോലപ്പറമ്പ് പോലീസ് തെളിവെടുപ്പ് നടത്തി.
നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്തക്കൾ JSW കമ്പനിക്ക് പരാതി നൽകിയതിനെ തുടർന്ന് വ്യാജൻമാരെ കണ്ടെത്താൻ കമ്പനി നടത്തിയ അന്വേഷണത്തിലാണ് പോട്ടയിലെ സ്ഥാപനം കണ്ടെത്തിയത്
കോട്ടയത്ത് നിന്നും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഏങ്ങണ്ടിയൂർ വെങ്കിടി വീട്ടിൽ അഖിനാണ് പിടിയിലായത്.ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.ചേറ്റുവ പാലത്തിനടുത്ത് റോഡരികിൽ കല്ലുമ്മക്കായ,കക്കയിറച്ചി വില്പന നടത്തുന്നതിന്റെ മറവിലാണ് ഇയാൾ ഹാഷിഷ് ഓയിൽ വിൽപ്പനക്കായി സൂക്ഷിച്ചത്
ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട സ്വദേശികളായ മുതിരപറമ്പത്ത് അശോകൻ മകൻ അഖിൽ എന്ന കുട്ടു,കണ്ടൻകുളങ്ങര വീട്ടിൽ ബാലകൃഷ്ണൻ മകൻ വിഷ്ണു,കണ്ടൻകുളങ്ങര വീട്ടിൽ സുരേന്ദ്രൻ മകൻ വിഷ്ണു,കുഴി പറമ്പിൽ വീട്ടിൽ ഭാസി മകൻ ശ്രീഷിത്,കുളപ്പുറത്ത് വീട്ടിൽ മോഹനൻ മകൻ സനീഷ് എന്ന പക്രു എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി
kodakara
ചെമ്പ് ഏനാദി പാറപ്പുറം ഭാഗത്തുള്ള പാടശേഖരത്തിലാണ് സംഭവം; ആക്രമിച്ച സംഭവത്തിൽ സഹോദരങ്ങൾക്കെതിരെ പോലീസ് കേസ്സെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
മുഹമ്മദ് ജാസികിന് ആളൂർ പോലീസ് സ്റ്റേഷനിൽ 2019 ൽ അടിപിടിക്കേസും, 2021 ൽ കൊലപാതകക്കേസും, ഭീഷണിപ്പെടുത്തിയതിനുള്ള കേസുമുണ്ട്
വടയാർ ഇളങ്കാവ് ദേവി ക്ഷേത്ര ഗ്രൗണ്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
ചാവക്കാട് മണത്തല മണികണ്ഠൻ റോഡിൽ താമസിക്കുന്ന പള്ളിപ്പറമ്പിൽ വീട്ടിൽ അനീഷിനെ(42)യാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ 17 വർഷം കഠിനതടവിനും 55000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ 11 മാസം കഠിനതടവ് അനുഭവിക്കാനും കോടതി വിധിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി
വിവേക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2010 ൽ റോബറി കേസും 2011 ൽ രണ്ട് വധശ്രമ കേസും 2012, 2013, 2019 വർഷങ്ങളിൽ ഓരോ വധശ്രമകേസുകളും അടക്കം 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
തിരുത്തിപറമ്പ് സ്വദേശിയായ കാക്കുണ്ണി പറമ്പിൽ മോഹൻ ദാസ് 42 വയസ് ആണ് പിടിയിലായത്
വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷന് സമീപം എക്സൈസും പഞ്ചായത്ത് ഭരണ സമിതിയും ചേർന്നാണ് പിടികൂടിയത്.
മൂർഷിദാബാദ് സ്വദേശിയായ ആഷിക് 26 ആണ് പിടിയിലായത്
17 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി P. A. സിറാജുദ്ദീൻ ശിക്ഷിച്ചത്.
തൃശൂർ വടക്കാഞ്ചേരിയിലെ പള്ളിയിൽ മോഷണം നടത്താൻ എത്തിയ ഇയാളെ തലയോലപ്പറമ്പ് പോലീസ് സാഹസികമായാണ് പിടി കൂടിയത്.
കാരയിൽ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം; ആസാം സ്വദേശി ലാൽചന്ദ്(26) ആണ് പിടിയിലായത്.
370 ഗ്രാം എംഡിഎംഎയുമായി മാള മേലഡൂർ സ്വദേശി കൊമ്പിലാംപറമ്പിൽ വീട്ടിൽ അജിത്താണ് (21 വയസ് ) പിടിയിലായത്
അദ്ധ്വാനമില്ലാതെ എളുപ്പവഴിയിൽ പണം സമ്പാദിക്കുന്നതിനായി തങ്ങളുടെ ബാങ്ക് അക്കൌണ്ട് മറ്റുള്ളവരുടെ പണം പിൻവലിക്കുന്നതിനായി ഉപയോഗിക്കാൻ കൊടുത്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാകാതിരിക്കാൻ പൊതു ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്...
കാരക്കാട് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദിനെ 1.101 ഗ്രാം എംഡിഎംഎയുമായും,പുന്ന കറുപ്പം വീട്ടിൽ കാദർ മകൻ സയിദ് അക്ബറിനെ 3.253 ഗ്രാം എംഡിഎംഎ സഹിതമാണ് പിടികൂടിയത്
ആമ്പലി കളരിക്കല്‍ വീട്ടില്‍ രമണന് (65) എന്നയാളെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി 2 പേര് ചേര്‍ന്ന് കമ്പി വടി പോലുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്
അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു
ജിൻസണ് മാള പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു വധശ്രമക്കേസും, 2023 ലും 2024 ലും ഓരോ അടിപിടിക്കേസും അടക്കം 5 ക്രമിനൽ കേസുകളുണ്ട്.
ഷാജി 2025 ൽ മതിലകം പോലിസ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസും, 2023 ൽ പീച്ചി പോലിസ് സ്റ്റേഷനിൽ തട്ടിപ്പ് കേസുണ്ട്, മുക്താറിന് ആളൂർ 2022 ൽ ആളെത്തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്സും ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്
എഴുമാന്തുരുത്തിൽ വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് ആക്രമണം.
ഈ മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിങ്ങ് തുടരുമെന്നും അനധികൃത മദ്യ-മയക്ക് മരുന്ന് വിൽപ്പന ജനകീയ പിൻതുണയോടെ പൂർണ്ണമായി തുടച്ചു നീക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു
ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനി മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്
മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്
പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പോട്ട സ്വദേശിയായ തട്ടിൽ വീട്ടിൽ ജോയൽ 21 ആണ് 21 ഗ്രാം ഗഞ്ചാവുമായി ചാലക്കുടി പോലീസിന്റെ പിടിയിലായത്
സ്വന്തം സഹോദരിയെ ആക്രമിച്ച കേസിലെ അടക്കം 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കടുത്തുരുത്തി കാപ്പുന്തല -നിരക്കൽ പടിക്കൽ ഭാഗത്ത് ചൊവ്വാഴ്ചയാണ് മോഷണം നടന്നത്.
ക്ഷേത്രം മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ ഇന്ന് പുലർച്ചെ 5.30 ഓട് കൂടി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്.തുടർന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതപ്പെടുത്തി
ചാവക്കാട് തിരുവത്ര ചീനിച്ചോട് ചക്കര വീട്ടിൽ ഷാഹുൽ ഹമീദ് മകൻ മുഹമ്മദ് ഫയാസ്,സഹോദരൻ മുഹമ്മദ് തസൽ എന്നിവരെയാണ് ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്
ശ്രീജിത്തിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2020 ൽ വീടുകയറി ആക്രമിച്ചതിനുള്ള കേസും, രാജേഷിന് 2024 ൽ ഒരു അടിപിടിക്കേമുണ്ട്
സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്
അഞ്ചങ്ങാടി കാവുങ്ങൽ വീട്ടിൽ സാലിഹ്,തൊട്ടാപ്പ് താവേറ്റിൽ മൃദുൽരാജ്,ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്,മൂസാ റോഡ് ചാലിൽ വീട്ടിൽ മുഹമ്മദ് അജ്മൽ എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്
മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സജീഷ്.എച്ച്.എൽ, സബ് ഇൻസ്പെക്ടർമാരായ ഹബീബ്, സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , ബിജു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം; പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്.
റൂറൽ ജില്ലാ പോലീസ് മേധാവി, ബി. കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലൂടെയാണ് എടതിരിഞ്ഞിയിൽ നിന്ന് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്…
വാടാനപ്പള്ളി മൊയ്തീൻ പള്ളി ദേശത്ത് വലിയകത്ത് അബൂബക്കർ മകൻ ഷമീറിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ കോതപറമ്പിൽ നിന്ന് പിടികൂടിയത്
പ്രതികൾ കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷന് ഡി ഹണ്ടി' ന്റെ ഭാഗമായി ആളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന പരിശോധനയില്‍ രാസ ലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.
തൃശൂർ റേഞ്ച് DIG .ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി .ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
. 2021 ല്‍ പേരാമ്പ്ര ഫിഷ് കീപ്പേഴ്സ് എന്ന സ്ഥാപനം കുത്തി തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ്
കാമുകി, സഹോദരന്, വല്ല്യച്ഛന്, വല്ല്യമ്മ, മുത്തശ്ശി തുടങ്ങിയവരാണ് കൊല്ലപെട്ടത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ചാവക്കാട് തിരുവത്ര ചീനിച്ചോട് മാറ്റാൻതറ നൗഷാദ് മകൻ അർഷാദിനെയാണ് ചാവക്കാട് എസ്എച്ച് ഒ വി.വി.വിമലിന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
ഇസ്രായേൽ സ്വദേശി ഡേവിഡ്എലി ലിസ് ബോണ (75)നെയാണ് മുണ്ടക്കയത്ത് വച്ച് പിടികൂടിയത്.
ദുബായിൽ നിന്നും വാങ്ങിയതായിരുന്നു ഫോൺ. മലയും കാടുകളിലും പോകുമ്പോൾ ഉപയോഗിക്കുന്നതിനായി വാങ്ങിയതായിരുന്നു ഫോൺ.
വെങ്കിടങ്ങ് പാടൂർ കൈതമുക്ക് മമ്മസ്രയില്ലത്ത് വീട്ടിൽ അബ്ദുൾ സലാമിനെയാണ് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്.ബിനു,സിവിൽ പോലീസ് ഓഫീസർ അലി,സ്വെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് എന്നിവർ അറസ്റ്റ് ചെയ്തത്
കോഴിക്കോട് : വാഹനങ്ങളിൽനിന്നും സ്ഥിരമായി ബാറ്ററി മോഷണം നടത്തുന്ന പ്രതി പിടിയിൽ
അടിയം സ്വദേശിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ സ്വദേശിനി സിജി സുരേഷിനെതിരെയാണ് കേസ് എടുത്തത്.
കൊടുങ്ങല്ലൂൂര്‍ ഡിവൈഎസ്പി രാജു വി കെ, കൈപമംഗലം SHO ബിജു കെ ആര് , സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ.എസ്.സൂരജ് , മുഹമ്മദ് സിയാദ് പോലിസുകാരായ സുനില്കുമര്, ജ്യോതിഷ്, ഡെന്‍സ് മോന്, സൈബര്‍ വൊളണ്ടിയര്‍ മൃദുലാല്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
എറണാകുളം സ്വദേശിക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തലയോലപ്പറമ്പ് പൊട്ടൻചിറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
2023 മെയ് 31 നായിരുന്നു സംഭവം. സിനിമാ ഷൂട്ടിങ്ങിനായി എടുത്ത വാടക വീട്ടിൽ വച്ച് അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു
അകലാട് തെക്കിനിയത്ത് വാകയിൽ അബ്ദുൽ ജലീൽ മകൻ മുഹമ്മദ് അസ്ഹറുദ്ധീനെയാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത്
പ്രതിക്ക് വേണ്ടി അഡ്വ.സജി റാഫേൽ ടി ഹാജരായി
തൃശൂർ വടക്കുമുറി വില്ലേജ് വാളമുക്ക് കുറുവത്ത് വീട്ടിൽ തട്ടിൽ പുരുഷോത്തമൻ,സോണിമ ബേബിയെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്
മോഷ്ടിച്ച 15 ലക്ഷത്തിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. ബാക്കി 10 ലക്ഷം പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡിഐജി ഇന്ന് എത്തുന്നുണ്ട്
വടക്കേകാട് കുന്ന നെയ്യിൽ പരീത് മകൻ ഷെക്കീറിനെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്
ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടർ തകർത്ത് പണം കവർന്നത്.
കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന MDMA കേസ്സിലെ പ്രതി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജ്, (39 )നെയാണ് ടൌൺ പോലീസ് പിടികൂടിയത്
ആറാട്ടുകുളങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിൽ വൈക്കത്ത് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു..
കോഴിക്കോട് : മേലെ പാളയത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി കല്ലായി സ്വദേശി മരക്കാൻ കടവ് പറമ്പിൽ റിജാസ് അലി (22 ) യെ കോഴിക്കോട് ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് : 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് നോട്ട് നൽകാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ . വാഴക്കാട് ഒമാനൂർ സ്വദേശി കുന്നത്ത് വീട്ടിൽ മനോജ് (42 ) ആണ് ചേവായൂർ പോലീസ് പിടിയിലായത്.
.VB C ന്യൂസ് പീരുമേട് റിപ്പോർട്ടർ V R വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദ്ദിച്ചത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു
വെച്ചൂർ സ്വദേശിയായ യുവാവിനെതിരെ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വടകര : കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജിലാണ് (35) ഇന്ന് പുലർച്ചെ പിടിയിലായത്.
കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവച്ചുകാട്ടുപന്നിയെ കൊന്ന് കറിവച്ചു ഭക്ഷിച്ച നാലുപേര്‍ പിടിയില്‍. കോഴിക്കോട് വളയത്ത് ആണ് സംഭവം. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും വനംവകുപ്പ് സംഘം പിടിച്ചെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്,ഇയാളുടെ സഹായി വടക്കേകാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്
തിങ്കളാഴ്ച പുലർച്ചെ 12.30 നും രണ്ടിനും ഇടയിലാണ് മോഷണം നടന്നത്.
കോഴിക്കോട് : തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (42 ) നെ മായനാട് വെച്ച് ഇലക്ട്രിക് വയർ മോഷ്ടിച്ചതിന് മെഡിക്കൽ കോളേജ്
വൈക്കം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
160 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത് മാഹി സ്വദേശി
അർ.എസ്.എസ് നേതാവിൻ്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയിൽ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്.
മാഞ്ഞൂർ സ്വദേശിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
അനന്തകൃഷ്ണനെ കൂടാതെ പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിച്ച കോഓഡിനേറ്റര്‍മാരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
തർക്കത്തിനിടെ "നീ" എന്നു വിളിച്ചതിന്റെ വിരോധത്തിൽ സുന്ദരപാണ്ഡ്യൻ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിൻറെ LINER കൊണ്ട് തലയിലും മുഖത്തും അടിച്ചു
കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻ്റ് ചെയ്തു.
കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം നടന്നത്. വൈക്കം പോലീസ് അന്വോഷണം ആരംഭിച്ചു.
തിങ്കളാഴ്ച അർദ്ധരാത്രി 1 മണിയോടെ ഏറ്റുമാനൂർ തെള്ളകം ബാറിന് സമീപമായിരുന്നു സംഭവം.
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫറോക് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആളുടെ മുഖം വ്യക്തമാകാത്തത്തതിനാൽ മരിച്ചത് ആരെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ചങ്ങനാശ്ശേരിക്ക് സമീപം കുറിച്ചിയിലാണ് സംഭവം.
തട്ടിപ്പിൽ പങ്കാളികളായ രണ്ടു പ്രതികളെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്.
മാഞ്ഞൂർ ബീസാ ക്ലബ് ബാർ ഉടമ ഷാജിമോൻ ജോർജ്ജിനെയാണ് കടുത്തുരുത്തി പോലീന് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ കുർബാനയ്ക്കിടെയാണ് സംഘർഷം.
തലച്ചോറിന് ക്ഷതമേറ്റ പെൺകുട്ടി അഞ്ചു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
പണം നഷ്ടമായത് തലയോലപ്പറമ്പ് സ്വദേശിയായ യുവാവിന്.
ഒരുമനയൂർ പൊലിയേടത്ത് വീട്ടിൽ ശങ്കുരു മകൻ സുരേഷിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്
പിടികൂടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന അൻപത് ഗ്രാമോളം MDMA പ്രതി മീൻ വണ്ടിയിൽ കഞ്ചാവ് കടത്തിയതിന് പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ്
250 ലിറ്റർ വാഷ് ഉണ്ടായിരുന്നു മറ്റു വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു
ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിൽ മീൻകട കുത്തിപൊളിച്ച് മോഷണം നടത്തിയ കേസ്സുകളിലും പ്രതിയാണ്
തലയോലപ്പറമ്പ് മിഠായിക്കുന്നം സ്വദേശി അനൂപിനെ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുലർച്ചെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തലയോലപ്പറമ്പ് മിഠായിക്കുന്നം സ്വദേശിയെയാണ് ബുധനാഴ്ച പുലർച്ചെ കസ്റ്റഡിയിൽ എടുത്തത്.
തിങ്കളാഴ്ച രാത്രി വെട്ടിക്കാട്ട് മുക്ക് ഡി.ബി കോളേജിന് സമീപമാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ തലയോലപ്പറമ്പ് വടയാർ ജംഗ്ഷനിലാണ് സംഭവം.
പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമയെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്
ഞായറാഴ്ച രാവിലെ 11 മണിയോടെ ഉദയനാപുരം പടിഞ്ഞാറെക്കരയിൽ നിന്നാണ് പിടികൂടിയത്.
തൃശൂർ റൂറൽ പോലീസ് മേധാവി ബി.കൃഷ്ണ കുമാർ IPS ൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട DySP സുരേഷിൻ്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻപെക്ടർ ബൈജു ഇ.ആർ.ആണ് പ്രതികളെ പിടികൂടിയത്.
വധശ്രമ കേസ് ഉള്‍പ്പടെ 13 ഓളം കേസ്സുകളില്‍ പ്രതിയാണ്.
നിരവധി കേസുകളിൽ പ്രതിയാണ്
ചാവക്കാട് പുന്ന രായംമരക്കാര്‍ വീട്ടിൽ അബ്ദുൾ കരീം മകൻ ഫവാസിനെയാണ് തൃശൂർ സെൻട്രൽ ജയിലിലാക്കിയത്
സംഭവത്തിൽ ഒരാളെ കഴിഞ്ഞ ദിവസം മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു
2024 വർഷത്തിൽ രജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻ്റിലായിരുന്ന പ്രതി വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്
വൈക്കം സ്വദേശിയായ യുവാവിനെ കോടതി വെറുതെ വിട്ടു.
ഇറുമ്പയത്ത് ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലർച്ചക്കിടയിലുമാണ് മോഷണം നടന്നത്.
തട്ടിപ്പ് കേസിൽ ബാംഗ്ലൂരിലെ പ്രൈവറ്റ് ജോബ് സ്ഥാപന എം ഡിയും ഡയറക്ടറും പിടിയിൽ.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എസ്.ഐ സാലീം, പോലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതിയായ മുഹമ്മദ് അസിൻ, 18/25. S/o നാസർ. കുറ്റിപ്പുഴക്കാരൻ വീട്, മാള എന്നയാൾ മുൻപും കഞ്ചാവ് കേസ്സുകളിൽ ഉൻപ്പെട്ടിട്ടുള്ള വ്യക്തിയാണ്
കൊടുങ്ങല്ലൂർ, മതിലകം, നെടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൽത്താഫ്.
പിടിയിലായത് രണ്ട് വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈക്കം പടിഞ്ഞാറെനടയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ആക്രമണം.
ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച പുലർച്ചയ്ക്കുമിടെയാണ് മോഷണം നടന്നത്.
മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാലു പേരാണ് അതിക്രമിച്ചു കടന്നുനായാട്ടിനുശ്രമിച്ചത്.കൂട്ടുപ്രതികളായമാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം ,സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം ,സനീഷ്, തങ്കമണി എന്നിവരാണ് മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസർ സുനിൽകുമാറിന് മുമ്പിൽ കിഴടങ്ങിയത്.
പോക്സോ കേസിൽ കുട്ടിയുടെ പിതാവ് പിടിയിൽ.
പ്രതികളെ കൊടകര പോലീസ് ആണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്. കോഴിക്കോട് സ്വദേശിയായ ഡോക്ടറോട് ഷെയൽ മാർക്കറ്റിൽനിന്നും അധികവരുമാനം നൽകാമെന്ന് കാണിച്ച് ICICI സെക്യൂരിറ്റി ബ്ളാക് സ്റ്റോൺ എന്ന ഓൺലൈൻ ഗ്രൂപ്പിൽ ചേർത്ത് പല തവണകളായി 20,50,000- രൂപ നിക്ഷേപിപ്പിച്ച് പണം തട്ടിയ പ്രതികളായ കട്ടിപ്പാറ കൊടവൂർ സ്വദേശി തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഫാദിൽ (21 ), നരിക്കുനി വട്ടപ്പാറയിൽ അക്കംപറമ്പത്ത് വീട്ടിൽ മിസ്റ്റാൽ (21 ) എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ്ചെയ്തു.
വണ്ടിപ്പെരിയാർ കീരിക്കര സ്വദേശി മഹേന്ദ്രൻ 24 നെ ആണ് കുമളി പോലിസ് പിടികൂടിയത്. മഹേന്ദ്രന്റെ പേരിൽ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ മാത്രം മൂന്ന് മോഷണ കേസുകൾ ആണുള്ളത്
50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എംഡിഎംഎയും പുതുക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ച് കത്തിച്ച് നശിപ്പിച്ചു
പെരുമ്പാവൂർ മുടിക്കൽ സ്വദേശി അറസ്റ്റിൽ
മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്
കർണ്ണൻ്റെ കുടിവെള്ളം വിഛേദിച്ചതിനെതിരെ ഇയാൾ ജില്ലാകളക്ടർക്കും പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റിനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്ന് ഇവർ പറയുന്നു
കോതനല്ലൂരിലുള്ള ധ്യാന കേന്ദ്രത്തിലെ വൈദികനാണ് തട്ടിപ്പിന് ഇരയായത്.
കോഴിക്കോട് : മാളുകളും ടെർഫുകളും കേന്ദ്രീകരിച്ച് വില്ലന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ . പൊക്കുന്ന് പള്ളിക്കണ്ടി ഹൗസ് കുറ്റിയിൽ താഴം സ്വദേശി മുഹമ്മദ് ഫാരിസ് (29) , കുണ്ടുങ്ങൽ നടയിലത്ത് പറമ്പ് കൊത്തുകല്ല് കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ (30) 16 ഗ്രാം MDMA യുമായി നർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എബോസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും എസ് ഐ ജഗ് മോഹൻദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി
തയ്യൂർ സ്വദേശി സിബി, എറണാംകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആൻ്റണി (സ്റ്റീവ് ആൻ്റണി ) എന്നിവർക്കെതിരെയാണ് കേസ്.
തലയാഴം മാടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാകിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിഞ്ഞാലക്കുട സബ്ബ് ജയിലിലേയ്ക്ക് അയച്ചു
യുവാവിനെ കടുത്തുരുത്തി പോലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 10 മണിയോടെ വൈക്കം ടൗണിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
സംഭവത്തില്‍ അയല്‍വാസി റിതു ജയനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തലയാഴം സ്വദേശിയായ യുവാവിനെയാണ് വൈക്കം പോലീസ് പിടികൂടിയത്.
അഞ്ച് പേർ അറസ്റ്റിൽ.
.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മിനി ലോറിയിൽ മണലുമായി രണ്ടുപേർ പിടിയിൽ
കഞ്ചാവ്, മെത്താഫിറ്റാമിൻ, ഹെറോയിൻ എന്നിവയാണ് നശിപ്പിച്ചത്
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി
പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ ആക്രമണം
പെരുവന്താനം പുറക്കയംവടകര വീട്, ഡൊമനിക് ജോസഫ് (53)ആണ് നാടൻ തോക്കുമായി അറസ്റ്റിലായത്. '
ബസ്സിനുള്ളിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമം,വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ബസ് പീരുമേട് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു
കേസിൽ ഉദയനാപുരം സ്വദേശികളായ പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ഹണിട്രാപ്പിൽ 3 യുവതികളടക്കം 5 പേർ പോലീസ് പിടിയിൽ.
പിന്നാലെ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഫൈനെത്തി.
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനൻ (60) നെ കസബ പോലീസ് പിടികൂടി.
പൊളിച്ച് ആലുവ ഈസ്റ്റ് പോലീസ്'
കേസിൽ മലയാളി യുവതിയും ബാംഗ്ലൂർ സ്വദേശിയായ ആൺ സുഹൃത്തുമാണ് പിടിയിലായത്.
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കെ ചോദ്യം ചെയ്യലിനിടെ കാണാതായ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്.
ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങുന്നതിനിടെയാണ് യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടിയത്.
സംഭവത്തിൽ ബാംഗ്ലൂരിൽ താമസമാക്കിയ മലയാളി യുവതിയും കാമുകനും പിടിയിൽ.
സെൻട്രൽ ജുമാ മസ്ജിദിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്
വൈകുന്നേരം ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തു.
സ്റ്റേഷനിലെത്തിയ ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു.
ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
തലയോലപ്പറമ്പ് സിലോൺ കവലയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഒരുമനയൂർ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവൻ(52)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി
ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
അകലാട് പറയംപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ,അകലാട് കുരിക്കളകത്ത് വീട്ടിൽ ഷെഹീൻ,പുന്നയൂർക്കുളം അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽ വീട്ടിൽ നെദീം ഖാൻ,അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ആഷിഫ് ഫഹ്സാൻ എന്നിവരാണ് അറസ്റ്റിലായത്
മറവൻതുരുത്ത് കടൂക്കരയിൽ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചെറുകാവ് സ്വദേശി മുണ്ടക്കൽ വീട്ടിൽ സാലിഹ് (32), പൂളക്കോട് സ്വദേശി മേലേ മാങ്കണ്ടത്തിൽ വീട്ടിൽ അബൂബക്കർ (28 ), ചേന്ദമംഗല്ലൂർ സ്വദേശി പാലക്കൽ വീട്ടിൽ സമീർ (47), മോങ്ങം സ്വദേശി ചുള്ളിയിൽ വീട്ടിൽ സലാഹുദ്ദീൻ (32), അരിമ്പ്ര സ്വദേശി പിലാതോട്ടത്തിൽ മുഹമ്മദ് അസ്ലം (27), പുളിക്കൽ സ്വദേശി ശമീം എന്ന മുന്ന ( 41), പുളിക്കൽ സ്വദേശി വാനടി പുറായ് വീട്ടിൽ ഷൈജു ( 50) എന്നിവരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർടച്ചയായി അശ്ലീല സന്ദേശമയയ ഡാ.എം.വി.സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോക്ടർ അലൻ ആന്റെണി (32 വയസ്സ്) നെ വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി ചുമത്തി. ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പാവറട്ടി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിന് ശേഷമാണ് പിടിയിലാകുന്നത്.സംസ്ഥാന ക്രൈംബ്രാഞ്ചും,പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്
മദ്യലഹരിയില്‍ ലിവിന് തന്നെ ആക്രമിച്ചെന്നാണ് പതിനാറുകാരന് പൊലീസിനോട് പറഞ്ഞത്.
കോഴിക്കോട്: ഇരുട്ടിന്റെ മറവിൽ നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24) അടക്കം മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്.
ഭൂമി തരം മാറ്റുന്നതിന് 10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും അതിൽ ആദ്യ പങ്കായി രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ. എം. പി. കോഴിക്കോട് വിജിലൻസിന്റെ പിടിയിലായി. പന്തീരാങ്കാവ് കൈമ്പാലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിന് ലീസിന് എടുത്ത ഭൂമി തരം മാറ്റി ലഭിക്കുന്നതിനാണ് മലപ്പുറം ജില്ലക്കാരനായ സംരംഭകനോട് കൈക്കൂലി വാങ്ങിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം.
കോഴിക്കോട് : ഓമശ്ശേരി സ്വദേശിയായ ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി തിരൂരങ്ങാടി പത്തിനാരിങ്ങൽ സ്വദേശി കൂർമത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (48) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്സോ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പൊതി റെയിൽവേ പാലത്തിന് സമീപമായിരുന്നു ആക്രമണം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പൊതിപ്പാലത്തിന് സമീപമാണ് സംഭവം.
വടകര: കരിമ്പനപ്പാലത്തെ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടു പേർ മരിച്ച നിലയില്‍ വണ്ടൂർ വാണിയമ്പലം പരിയാരത്ത് വീട്ടിൽ മനോജ് , കണ്ണൂർ തട്ടുമ്മൽ പറശ്ശേരിൽ ഹൗസിൽ ജോയൽ എന്നിവരാ ണ് മരിച്ചതെന്നാണ് വിവരമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
അർജുനെ നേരത്തെ വിചാരണ കോടതിയാണ് കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
കൊച്ചി എടവനക്കാട് വാച്ചാക്കൽ കരയിൽ എരംതറ വീട്ടിൽവിജയൻ മകൻ അമൽ (30) ആണ് 6 ഗ്രാം ഗഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായാത്
ശനിയാഴ്ച രാത്രി പൊതി ഭാഗത്ത് നിന്നും കടുത്തുരുത്തി എക്സൈസ് സംഘമാണ് സംശയസ് പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ചാലിൽ വീട്ടിൽ അബ്ദുൾ റസാഖ് മകൻ ഷഹറൂഫ്(24)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടുകടത്തിയത്
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി
കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പുറത്തിറക്കിയ ജോര്‍ജിന്റെ ഇരുകൈകളിലും വിലങ്ങ് ധരിപ്പിച്ചു. ചെറുചിരിയോടെയാണ് കൈകൾ നീട്ടിയത്. കാണാനെത്തിയ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടുത്ത് എത്താനും ജോര്‍ജ് ശ്രമിച്ചു
സ്വത്ത് തർക്കത്തിനിടെ സഹോദരനെയും മാതൃസഹോദരനെയുമാണ് വെടിവെച്ചുകൊന്നത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കോട്ടയം കിടങ്ങൂർ സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് താമസസ്ഥലത്തെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്തുരുത്തി ആപ്പാംഞ്ചിറയിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു
കോഴിക്കോട്: ജില്ലയിൽ വനം വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ മുചുകുന്ന്, കോട്ടൂർ പാവുകണ്ടി എന്നിവട ങ്ങളിൽ നിന്നും ചന്ദനത്തടിയുമായി ആറംഗ സംഘത്തെ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡും പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതരും ചേർന്നു പിടികൂടി.
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 66–കാരനെ നല്ലളം പോലീസ് പിടികൂടി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസ് (66) നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ഞായറാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം ചുറ്റിതിരിഞ്ഞ് നടന്ന ഇതര സംസ്ഥാനക്കാരനെയാണ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം ചുറ്റിതിരിഞ്ഞ് നടന്ന യുവാവിനെയാണ് പിടികൂടിയത്.
വാഹനങ്ങളും ലാപ്ടോപ്പും തട്ടിയെടുത്ത കേസ്
കോഴിക്കോട് : നഗരത്തിലെ പലഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, നിരവധി അടിപിടി കേസുകളിലും ഭവന ഭേദന കേസുകളിലും ഉൾപ്പെട്ട് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ സ്വദേശി പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23 )നെയും സുഹൃത്ത് കീഴ്വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മലി (22) നെയും ചെറുവണ്ണൂരിലെ വീട്ടിൽ നിന്നും 34.415 gm MDMA യു മായി വെള്ളിയാഴ്ച രാത്രി നല്ലളം പോലീസ് പിടികൂടി.
കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.
വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽനിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന വ്യാജേന ഭീഷണിപ്പെടുത്തി
കോഴിക്കോട്: മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ് ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കുട്ടിയുടെ ബന്ധുവായ, ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ് ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ തലയോലപ്പറമ്പ് തലപ്പാറ ജംഗ്ഷനിലാണ് സംഭവം.
വേദിയില്‍ നിന്നിറങ്ങിയ ജോളി അനുവിന്റ അടുത്തെത്തി കയ്യില്ബലമായി പിടിച്ചു തിരിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വേദിയിലെ മേശപ്പുറത്തേക്കു വലിച്ചെറിയുകയായിരുന്നുവെന്നുപറയുന്നു.
ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി പുഞ്ചോല വീട്ടിൽ രാജേഷ് –നെയാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 2016 ൽ ഭാര്യയുടെ അമ്മയെ ആക്രമിച്ച കാര്യത്തിന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു.
കോഴിക്കോട് : നിരവധി കളവ് കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് നെല്ലിക്കോട് സ്വദേശി പറയരുകണ്ടി വീട്ടിൽ അനീഷ്. പി.കെ (40)എന്ന യുവാവിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം
കോഴിക്കോട്: ജാമ്യത്തിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് (51 )നാണ് പിടിയിലായത്.
പിടിയിലായത് മുൻപ് കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷിക്കപ്പെട്ടു അപ്പീൽ ജാമ്യത്തിലുളള ക്രിമിനൽ കുപ്രസിദ്ധ ലഹരിവ്യാപാരിയായ ബോംബെതലയൻ ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തിൽ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി
കോഴിക്കോട് : പുതിയറയിൽവെച്ച് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച ചേളാരി സ്വദേശിയായ കള്ളിയത്ത് വീട്ടിൽ ഹസ്സൻ (44) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ്. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും റിപ്പോർട്ട്
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി.
അങ്കമാലി ,ചെങ്ങമനാട് കൊരട്ടി ,മാള തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയും, ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയും, കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട ആളുമാണ് പ്രതി
ജർമ്മനിയിൽ ഇരുന്ന് ഓൺലൈൻ ട്രേഡിങ് നടത്തിയ തലയോലപ്പറമ്പ് വടയാർ സ്വദേശിക്ക് 25 ലക്ഷം നഷ്ടമായി.
നിരവധി മോഷണക്കേസ്സിലെ പ്രതിയെ വെള്ളൂർ റെയിൽവേ പാലത്തിന് സമീപത്ത് നിന്നും പോലിസ് പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി നേരെ കടവിലാണ് സംഭവം;പോലിസിൽ പരാതി നൽകി.
.ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം
വടകര : കാറിടിച്ച് വയോധിക മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് മാസത്തിന് ശേഷം കാര്‍ കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് പോയ കാര്‍ ഉടമയെ തിരിച്ചെത്തിക്കാന്‍ എത്തിക്കാന്‍ ശ്രമമാരംഭിച്ചു.
.സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ. അനീഷ് , വാഗമണ്ണിൽ പ്രവർത്തിക്കുന്ന കേരള ടൂറിസം ഡവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ എന്നിവരെയാണ് പോലീസ അറസ്റ്റ് ചെയ്തത്.
കുന്നത്ത്നാട് പിണർ മുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര (36)യുടെ കൊലപാതകം പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന്
പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു
അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാത്രിയിലാണ് മ്ലാമല നാല്കണ്ടം സ്വദേശിയായ ജിജി മോൻ്റെ ഓട്ടേയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർത്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കോഴിക്കോട് സിറ്റിയിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി 'No Never' ക്യാമ്പയിനുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മയക്കുമരുന്നിന്റെ ദൂഷ്യഫലത്തിനെതിരെ സമൂഹത്തിൽ അവബോധം വർധിപ്പിക്കുകയും, മയക്കുമരുന്നിന്റെ വിപണനം തടയുകയും, ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ പൊതുസമൂഹത്തെ ബോധവൽക്കരിക്കുകയും, എല്ലാ തലങ്ങളിലും ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യം.
മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി, ആളൂര്‍ എസ്ഐ മാരായ സുബിന്ദ്,പ്രമോദന്‍, രാധാകൃഷ്ണന്, മാള എസ്ഐ ജസ്റ്റിന് ,ഡാന്‍സാഫ് എസ്ഐ ജയകൃഷ്ണന് ,സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബാബു,സി.ഡി.വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്
കുമളി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം(56), രണ്ടാം ഡിവിഷനിൽ സെന്തിൽ കുമാർ (37), എറ്റേറ്റ് ലയത്തിൽ പ്രസാദ് (33 ), തെക്കേമുറിയിൽ വീട്ടിൽ വിപിൻ (37), എന്നിവരാണ് അറസ്റ്റിലായത്.
ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ ഹംസു മകൻ അലിക്കുട്ടിയെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
ചാവക്കാട് കടപ്പുറം പുതിയങ്ങാടി സ്വദേശി പണ്ടാരി വീട്ടിൽ സെയ്തുമുഹമ്മദ് മകൻ അബ്ദുൽ ലത്തീഫിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്
സ്ക്കൂട്ടറിൻ്റെ സീറ്റീന് അടിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചത്. വിൽപ്പനയ്ക്കായ് വരുമ്പോഴാണ് പിടിയിലാകുന്നത്
സ്വന്തം മകനെ പോലെ കരുതേണ്ട ആദ്യഭാര്യയിലെ മകനുമായി യുവതി പ്രണയത്തിലായി. മകന് 30 വയസുണ്ടായിരുന്നു.
കോടിതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
കണ്ണൂരിലെ മോഷണത്തിന് ശേഷം കോട്ടയത്ത് ലോഡ്ജിൽ കഴിയുന്നതിനിടെ പോലീസ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ ആലുവയിൽ പിടിയിൽ
മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്.
. സി.പി.ഐ. സംസ്ഥാന സമിതിയംഗം ജോസ് ഫിലിപ്പ്, മണ്ഡലം സെക്രട്ടറി ജെയിംസ് അമ്പാട്ട്, സി.പി.ഐ.യുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് എന്നിവരും മറ്റു ഘടക കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണകേസ്സുകളും,ജയിൽ ഉദ്യാഗസ്ഥരെ ആക്രമിച്ച കേസ്സുകളും,അടിപിടി കേസ്സുകളും നിലവിലുണ്ട്.
അനധികൃതമായി ചെമ്മണ്ണ് കടത്താൻ ശ്രമിച്ച വാഹനങ്ങൾ പിടികൂടി.
ആലുവയിൽ മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാൾ പറഞ്ഞു. മയ്ക്കു മരുന്ന് കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾ ബാംഗ്ലൂരിലെ അറിയപ്പെടുന്ന നർത്തകൻ
ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പു മകൾ ഷീജയാണ് ആത്മഹത്യ ചെയ്തത്.2019-ലായിരുന്നു സംഭവം
2009 മാർച്ച് 5 ന് വ കുട്ടിക്കാനത്ത് നിന്ന് പട്ടുമുടിയിലെ ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു
പിടിയിലായവർ ഇപ്പോൾ പൊൻകുന്നം സബ്ജയിലിലാണ്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന
തിങ്കളാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ആലുവയിൽ റൂറൽ ജില്ല പോലീസിന്റെ വൻ കഞ്ചാവ് വേട്ട യുവതികൾ അടക്കം മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ
കോടതിയില്‍ ഹാജരാക്കി റിമാന്രെ ചെയ്തു
ഓപ്പറേഷൻ ക്ളീൻ എറണാകുളം റൂറൽ :1585 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
ഓറഞ്ചു വാലിക്കു സമീപം 18 പേരോളം അടങ്ങുന്ന സംഘം എത്തി രണ്ടു ഭാഗത്തുള്ള 5 ഏക്കർ ഭൂമിയിലെ കാടുകളും മരങ്ങളും വെട്ടിനീക്കിയായിരുന്നു കയ്യേറ്റം
പീഡനക്കേസ് പ്രതിയെ കള്ളക്കേസാണെന്ന് കണ്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതികുറ്റവിമുക്തനാക്കിയത്
പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്.
കണ്ണൂർ, തൃശൂർ സ്വദേശികളായ പ്രതികൾ പിടിയലായത് തൃശൂരിൽ
ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന് സംശയമുണ്ട്.
ഇടതമുന്നണി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇരുവരുടെയും കൈയ്യും കാലും വെട്ടുമെന്നു ഇദ്ദേഹം ഭീഷണിപെടുത്തിയതായി ജോസഫ് മാത്യുവും ഹബീബും നല്കിയ പരാതിയില്‍ പറയുന്നത്
പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു കയറാൻ ശ്രമിച്ചത്
ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ ചീത്തവിളിക്കുകയും ധരിച്ചിരുന്ന യൂണിഫോം നശിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനെ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,സിപിഒമാരായ വൈ.എൻ.റോബര്‍ട്ട്,കെ.ആര്.ശ്രാവണ്‍,കെ.ജി.അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർഅഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി.
ഗുരുവായൂർ തിരുവെങ്കിടം താണിയിൽ വേലായുധൻ മകൻ പ്രഭാകരൻ പത്തുമാസത്തോളമായി ഒളിവിൽ കഴിഞ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവും,പോലീസ് സംഘവും വീട്ടിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്
പ്രവാസി മലയാളിയിൽ നിന്നും 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് കൈയ്യോടെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ 2നും 4.30 ഇടയിലാണ് പ്രദേശത്ത് മോഷണം നടന്നത്. സി സി ടി.വി ദൃശങ്ങൾ പോലീസിന് ലഭിച്ചു.
കഴിഞ്ഞ മാസം 22ന് പുലർച്ചെ വെള്ളൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് സ്കൂട്ടർ മോഷ്ടിച്ചത്.
കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് ഓടിപ്പോയത്.
വൈക്കം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) നെയാണ് തലയോലപ്പറമ്പ് പോലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21ന് കസ്റ്റഡി മർദനത്തെ തുടർന്ന് മരണപ്പെട്ട കേസിലാണ് ഹരജിക്കാർ പ്രതികളായത്
1.120 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
വീടിൻ്റെ വാതിൽ തർത്താണ് മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു
കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ച് അവരുടെ ഔഗ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം, അടിപിടി, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു ഇയാൾ.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ് ചെയ്തു.
വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു.
കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഇവരുടെ കീഴിൽ നിരവധി പേർ കഞ്ചാവ് കച്ചവടം നടത്തുന്നതായും പൊലീസ് പറഞ്ഞു.
ആമ്പല്ലൂർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
കൊല്ലപ്പെട്ട വിവിൻ ബാബുവിന്റെ സഹോദരൻ വിനോദ് .അമ്മ പ്രേമ. സഹോദരി ബിനിത. എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്
ഇയാളുടെ പേരിൽ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്ക് മരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതാണ്.
ഇവരിൽ നിന്നും 4.62 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിൽപ്പന നടത്തി അവശേഷിച്ച ലഹരികൾ മാത്രമാണ് എക്സൈസിന് കണ്ടെത്താൻ കഴിഞ്ഞത്.
പ്രതിക്ക് എറണാകുളം റൂറൽ ജില്ലയിൽ നിരവധി മോഷണകേസുകളുണ്ട്.
ബ്ലാങ്ങാട് പാറമ്പടി കറുപ്പംവീട്ടില്‍ അക്ബറി(20)നെയാണ് ചാവക്കാട് അതിവേക സ്പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 11 മാസം കൂടി അധികതടവ് അനുഭവിക്കണം
സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകും എന്നും വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മുഖ്യആസൂത്രകനാണ് ഇയാൾ
തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന മുരുകൻ ഭാര്യ കല്ല്യാണി,തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസിക്കുന്ന രാജു ഭാര്യ കൺമണി എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തി.
മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് പണം വാങ്ങിയത്
ചാവക്കാട് തിരുവത്ര ബീച്ച് പരിസരത്ത് ഉണ്ടെന്നുള്ള വിവരം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാവക്കാട് എസ്ഐ അനിൽകുമാറും,പോലീസ് പാർട്ടിയുമായി പ്രതി വാക്കേറ്റം ഉണ്ടാകുകയും,പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത് സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് കീഴ്പെടുത്തുകയാണുണ്ടായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കാൻ ഉത്തരവിട്ടു
ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസിലെ ഒന്നാം പ്രതിയും,എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ചാവക്കാട് മണത്തല പള്ളിപറമ്പില്‍ വീട്ടില്‍ അനീഷ്,ഇയാളുടെ പെങ്ങളുടെ മകനും,കൊപ്പര ബിജു വധക്കേസിലെ രണ്ടാം പ്രതിയുമായ മണത്തല മേനോത്ത് വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.കൊപ്പര ബിജുവിനെ 2021 ഒക്ടോബർ 31-ന് വൈകിട്ട് 5 മണിക്ക് അനീഷും,വിഷ്ണുവും,വേറൊരു പ്രതിയും കൂടി ചേർന്ന് ചാപ്പറമ്പ് സ്കൂളിന് കിഴക്കുഭാഗത്ത് വെച്ചാണ് ക്രൂരമായി കുത്തി വീഴ്ത്തി കൊലപ്പെടുത്തിയത്.അനീഷും,വിഷ്ണുവും ചാവക്കാട് മേഖലയിലും,മറ്റു സ്ഥലങ്ങളിലും മയക്കുമരുന്ന്,മദ്യം,കഞ്ചാവ് എന്നീ ലഹരി വസ്തുക്കളുടെ ചില്ലറ വിൽപ്പനക്കാരും,നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്
ഭാര്യാമാതാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും പിന്നീട് എത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ചോറ്റിയിലും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ ആർക്കൊക്കെ പങ്കുണ്ടന്ന വിവരം അന്വേഷണത്തിലുണ്ട്. പ്രദേശവാസികളായ ചിലർ നിരീക്ഷണത്തിലാണ് '
തിങ്കളാഴ്ച്ച വൈകിട്ട് 7.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
ശിവപ്രസാദം വീട്ടിൽ ഗീത , ശിവപ്രിയ എന്നിവരെയാണ് മരുമകൻ നിധീഷ് കൊലപ്പെടുത്തിയത്
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്
മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ പിടിയിൽ
തിരുവല്ല പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്ക് നേർക്ക് കൈയേറ്റം നടത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്.
അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. പട്രോളിംഗ് ശക്തമാക്കി
സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയശേഷം മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു.
എറണാകുളം ഏലൂരിലാണ് സംഭവം
പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്.
ഇടുക്കി ഭൂമിയാംകുളം മൈലംപറമ്ബിൽ അനിഷിന്റെ വീട്ടിലാണ് സംഭവം
കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ കെ.പഴനിസ്വാമി (48), വി.സുരേഷ് (39), പി. ഭഗവതി (48), റ്റി. രാമകൃഷ്ണന് (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്.
വെള്ളൂർ സ്വദേശി ജിതു (23) ആണ് അറസ്റ്റിലായത്; പ്രതിയെ റിമാൻ്റ് ചെയ്തു.
104 സ്ഥലങ്ങളിൽ നിന്നായി 202 ഓളം ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചത്.പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇരിങ്ങാലക്കുടയിലെ വാടകവീട്ടിൽ ഉണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും,രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മല്ലാട് സ്വദേശി പുതുവീട്ടിൽ മരപ്പട്ടി എന്ന് വിളിക്കുന്ന മനാഫ് ആണ് അറസ്റ്റിലായത്
ചാവക്കാട് പുന്ന രായമ്മരക്കാരു വീട്ടിൽ ഫവാസിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
പുന്നയൂർ പഞ്ചായത്ത് കുഴിങ്ങര സ്വദേശികളായ കോഴക്കാനി അനൂപ്,തട്ടാന്റകായിൽ ആഷിക് എന്നിവരെ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വടമ സ്വദേശികളായ പ്രവീൺ 33 വയസ്സ് അക്ഷയ് 26 വയസ്സ് എന്നിവയാണ് പോലീസ് പിടികൂടിയത്
വടക്കേക്കാട് വൈലത്തൂർ സ്വദേശി ഞമനേങ്ങാട് പുതുവാടത്തയിൽ മുഹമ്മദുകുട്ടി മകൻ നഹാസാണ് അറസ്റ്റിലായത്.വിജയദശമിയോടനുബന്ധിച്ച് നായരങ്ങാടി മുതൽ ഞമനേങ്ങാട് വരെ കഴിഞ്ഞ12-ന് രാത്രിയിൽ ആർഎസ്എസ് പഥസഞ്ചലനത്തോടനുബന്ധിച്ച് ഇലക്ട്രിക് പോസ്റ്റുകളിലും,റോഡിൻ്റെ ഇരുവശങ്ങളിലുള്ള മരങ്ങളിലും കൊടികൾ കെട്ടിയിരുന്നു
ഒന്നാം പ്രതിയായ സദ്ദമാണ് നവാസിനെ കുത്തിയതെന്ന് പൊലീസ്
സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവാണ് കുത്തേറ്റ് മരിച്ചത്
പ്രതികളെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് വൈക്കം - എറണാകുളം റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക്.
ജയിൽ അധികൃതരും പീരുമേട് പൊലീസും നടത്തിയ തിരച്ചിലിൽ പാമ്പനാറിൽ നിന്നും പ്രതിയെ പിടികൂടി.
കണ്ണൂർ വട്ട്യറ വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കൊടകര പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ.ദാസ്, എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ കാപ്പ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.
പിടിയിലായത് കുപ്രസിദ്ധ ലഹരിവ്യാപാരി ബോംബെ തലയൻ ഷാജി
കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ചത്.
രണ്ട് പരാതികളിലായി 5 പേർക്കെതിരെ വൈക്കം പോലീസ് കേസ്സെടുത്തു.
കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിലായി
തലയോലപ്പറമ്പ് നിർഭയാ വെൽഫെയർ അസോസിയേഷൻ്റെ ഡയറക്ടർക്കും മാനേജർക്കുമെതിരെ കേസ്സടുത്തു.
തൃശൂർ സ്വദേശിയുടെ ഒന്നര കോടി വിലവരുന്ന സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പുന്നയൂർ അമ്പാല ബീച്ചിൽ താമസിക്കുന്ന മുക്കണ്ടത്ത് ഹംസ മകൻ ഉസ്മാനെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.കെ.ബി.ഹരിദാസ്,അഡ്വ.ആർ.ആനന്ദ്,അഡ്വ.വിഷ്ണുപ്രിയൻ ഒളാട്ട് എന്നിവർ ഹാജരായി
ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്
ഞായറാഴ്ച രാവിലെ 8.30 ഓടെ പൊതി മേൽപ്പാലത്തിന് സമീപമാണ് സംഭവം.
പഴഞ്ഞി സ്വദേശി ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലാണ് ആക്രമം നടന്നത്.സ്ഥാപനത്തിൽ പച്ചക്കറികൾ വെക്കാൻ ഉപയോഗിക്കുന്ന മരത്തിൻ്റെ സ്റ്റാൻഡ് തകർത്ത ലഹരിക്കടിമപ്പെട്ട സാമൂഹിക വിരുദ്ധർ സമീപത്തെ പറമ്പിലേക്ക് തള്ളി
തമിഴ്നാട് കമ്ബം, കുരങ്കമായൻ തെരുവില്‍ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23) എന്നിവരെയാണ് കമ്പം പോലിസ് അറസ്റ്റ് ചെയ്തത്
ബാങ്ക് ഉദ്യോഗസ്ഥന് സംശയമുണ്ടായതിനെ തുടർന്ന് വയോധികൻ്റെ ഫോൺ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പിടിയിലായത് ജിംനേഷ്യം ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ്
ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്
മാതാപിതാക്കളെ കൊന്ന് മകൻ ജീവനൊടുക്കിയതാണെന്നാണ്പ്രാഥമിക നിഗമനം
വെച്ചൂർ വേരുവള്ളി സ്വദേശിയായ പ്രതിയെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുണ്‍ സായി എന്നിവരെയാണ് ഉടുമ്ബൻചോല പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് തൈക്കൂട്ടത്ത് വീട്ടില്‍ ഹൈദരാലിയെയാണ് കുന്നംകുളം പോക്സോ അതിവേഗ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്.2023 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം
അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് (32) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ താഴ് തകർത്ത നിലയിൽ കണ്ടത്.
14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഇൗ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി പിൻവലിച്ചു. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസുകൾക്കും പിഴ ഈടാക്കി.
അഗ്രിക്കൾച്ചറൽ സൊസൈറ്റി ചീഫ് മാനേജർ എന്ന വ്യാജേന തെറ്റായ വാഗ്ദാനങ്ങൾ നൽകി ഷാജി തോമസ് ( സൗത്ത് പെലെ പി.ഒ, തട്ടാര മ്പലം, മാവേലിക്കര, ആലപ്പുഴ ജില്ല) എന്ന വ്യക്തി തന്നെ കബളിപ്പിച്ചുവെന്നതാണ് ഫാ.ജോസ് ഇടശ്ശേരിയുടെ പരാതി.
കൊച്ചി ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാർക്കിങ്ങിൽ നിന്നാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചത്.
അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ
ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസ്സെടുത്ത് അന്വോഷണം ആരംഭിച്ചു.
ഇരു പരാതികളിലായി 8 പേർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ്സെടുത്തു.
പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു..
വാളിയംപ്ലാക്കൽ കൃഷ്ണൻ എന്നു വിളിക്കുന്ന ബാലൻ ആണ് മരിച്ചത്
ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്
പഴയ പാമ്പനാർ കുമാരപുരം കോളനിയിൽ മനുരാജൻ (23) ആണ് പിടിയിലായത്.
ഗൂഗിൾ പേ വഴി പണം നൽകിയ ശേഷം സ്ക്രീൻ ഷോട്ട് തനിക്ക് ഷെയർ ചെയ്യണമെന്ന് ഡി.എം.ഒ ഹോട്ടലുടമയോട് പറഞ്ഞിരുന്നു.
പിടിയിലായത് കോതനല്ലൂരിൽ മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്നതിനിടെ.
അരണക്കൽ എ.കെ.ജി കോളനി മഠത്തിൽ പറമ്പിൽ മുരുകൻ (46) ആണ് പിടിയിലായത്
രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുവണ്ണൂരിലെ ജ്വല്ലറി കവർച്ചക്കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ മേപ്പയ്യൂർ എസ്.ഐ സുധീർബാബുവിന്നാണ് രഹസ്യവിവരം കിട്ടിയത്.
മധ്യവയസ്കനിൽനിന്ന് 2000 രൂപ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ട്രാൻസ്ഫോർമറിലെ 12 ഫ്യൂസുകളും ഊരിമാറ്റി പ്രദേശം ഇരുട്ടിലാക്കിയ ശേഷമായിരുന്നു മോഷണം. ഫ്യൂസുകൾ സമീപത്തെ റബർ തോട്ടത്തിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു
ചാവക്കാട് മണത്തല പാലപ്പെട്ടി വീട്ടിൽ നൂർദിന്റെ മകൻ അബൂബക്കറിനെയാണ് എസ്ഐ കെ.വി.വിജിത്ത് കേസിൽ കുടുക്കിയതെന്ന് കാണിച്ച് ഇയാൾ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്
മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.
mangalore mumtaz ali
കരിമണ്ണൂര്‍ കിളിയറ മാരാംകണ്ടത്തില്‍ തങ്കച്ചനെയാണ് ശിക്ഷിച്ചത്
ഭക്ഷ്യവിഷബാധയേറ്റ ഏഴ് വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വെള്ളൂർ സ്വദേശി അജയ് സജികുമാർ (25)നെതിരെയാണ് നടപടി സ്വീകരിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുരുകന്റെ മകന് റെയില്‍വ്വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്
വൈക്കം ടി.വി പുരം സ്വദേശി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ മൊയ്തുട്ടി മകന് മുഹ്സിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതി ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്
ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു
ടക്ക കിട്ടാതിരുന്നതിനെത്തുടർന്ന് ഇവർ പണം തിരികെ ചോദിച്ചു. എന്നാൽ, വ്യാജ സ്വർണാഭരണങ്ങളും വ്യാജ ചെക്ക് ലീഫുകളും നൽകി പല കാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ്നെയാണ് 80ഗ്രാം MDMAയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്
പാമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
കൊണ്ടോട്ടി നീറാട് നായരങ്ങാടി സ്വദേശി താന്നിക്കാട് രാജേഷ് (45) ആണ് അറസ്റ്റിലായത്.
തട്ടിപ്പ് കേസിൽ റിമാന്റിൽ ആയിരുന്ന വൈശാഖ് മോഹനന് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കർശന വ്യവസ്ഥയോട് ജാമ്യം അനുവദിച്ചു
വൈക്കം കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊരട്ടി സ്വദേശി സജീവിനെതിരെ പൊൻകുന്നം പൊലീസാണ് കേസ് രജിസ്ട്രർ ചെയ്തത്.
ഹർജിക്കാരി അഭിഭാഷകൻ സുജിത് അയിനിപ്പുള്ളി മുഖാന്തിരം ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്ന് കോടതി നടപടികളെടുക്കുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണർകാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്
വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്
പിടിയിലായത് കാസർകോട് തൃക്കരിപ്പൂർ സ്വദേശികൾ
നേപ്പാൾ അതിർത്തിയിൽ ഉള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാർ പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയത്.
ഉറവക്കുഴി സ്വദേശി പുളിക്കനാട്ട് നിസാമിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ചാവക്കാട് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ചക്കരവീട്ടിൽ മുഹമ്മദ് കുഞ്ഞി മകൻ മുക്താറി(38)നെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.രാജഗോപാലൻ,കെ.ബി.ഹരിദാസ്,ആർ.ആനന്ദ് എന്നിവർ ഹാജരായി
65ലക്ഷം നഷ്ടപ്പെട്ടു, സിസിടിവിക്ക് കറുത്ത പെയിന്റ് അടിച്ചാണ് മോഷണം
ഇരിങ്ങാലക്കുടയിലെ റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ തെളിവു കിട്ടാത്തു കൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത്
വെള്ളൂർ വടകര കരോട്ടെ തടത്തിൽ ആഷിക് കെ.ബാബു (24)നെതിരെയാണ് നടപടി സ്വീകരിച്ചത്.
ചേലേമ്പ്ര സ്വദേശി നുബിൻ അശോക് എന്ന കണ്ണൻ(29) ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് എന്ന മുത്തുട്ടി (25) എന്നിവരാണ് പിടിയിലായത്
തൃശൂർ വാടാനപ്പളളി സ്വദേശി ബാദുഷയെ മതിലകം പോലീസിന് കൈമാറും
ക്ലാസ്സിന് പാനൽ ലോയർ അഡ്വ.സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇവരിൽ നിന്നും എം.ഡി.എം.എ, ബ്രൗൺഷുഗർ, ബ്രൗൺഷുഗർ ചൂടാക്കി ഉപയോഗിക്കുവാനുള്ള അലുമിനിയം ഫോയിൽ പേപ്പർ എന്നിവ കണ്ടെടുത്തു.
കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരേ ബസ്സിൽ രണ്ടിടത്തു നടത്തിയ പരിശോധനയിൽ ഏകദേശം 67 ലക്ഷത്തോളം രൂപയാണ് പിടികൂടിയത്.
ഈ മാസം13-ആം തിയ്യതിയാണ്(വെള്ളിയാഴ്ച്ച) ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടുപോയത്.വീട്ടുവഴക്കിനെ തുടർന്നാണ് ഇവർ വീട്ടിൽ നിന്നും പോയത്.ഉടനെതന്നെ ഗുരുവായൂർ എസിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും,അന്വേഷണം ആരംഭിക്കുകയും ചെയ്തു
ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി
കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ഹർഷാദ്,മുനക്കകടവ് പുതുവീട്ടിൽ സാഹിൽ,മുനക്കകടവ് കടപ്പുറം കടവിൽ നൌഷീർ,അഞ്ചങ്ങാടി കടപ്പുറം പുതുവീട്ടിൽ ലെക്മിൽ എന്നിവരെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
എക്സൈസ് നടത്തിയ ഓണക്കാല പരിശോധനയിലാണ് പിടിയിലായത്.
തിരൂർ കല്പകഞ്ചേരി സ്വദേശി നൗഫലിന്റെ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന
മുൻപും കൊലപാതക ശ്രമം അടക്കമുള്ള കേസ്സുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം പല്ലിശ്ശേരിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ജയിലിലായിരുന്നു
പ്രദേശത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷണം നടക്കുന്നത്.
തെക്കൻഞ്ചേരി വലിയകത്ത് ജബ്ബാർ,ഒരുമനയൂർ ഒറ്റ തെങ്ങ് രായംമരക്കാർ വീട്ടിൽ ഷനൂപ് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്.ജബാർ ഒന്നാംപ്രതിയും,ഷനൂപ് മൂന്നാം പ്രതിയുമാണ്.രണ്ടാം പ്രതി ഒരുമനയൂർ തെക്കഞ്ചേരി പെരിങ്ങാടൻ അജിത്ത് വിചാരണ നേരിടാതെ ഒളിവിലാണ്.ഒരുമനയൂർ തെക്കുംതല വീട്ടിൽ സുമേഷിനെയാണ് പ്രതികൾ വീടുകയറി വധിക്കാൻ ശ്രമിച്ചത്
പ്രൈവറ്റ് ബസിൽ 6 ലിറ്റർ വിദേശമദ്യം കടത്തിക്കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.
വെർച്വൽ ഫോൺ ഉപയോഗിച്ച് ഭീഷണി തുടർന്ന് രാമപുരം സ്വദേശിയായ യുവാവിനെ കടുത്തുരുത്തി പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ കുടുക്കി.
പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ ഷംസു മകൻ റിയാസ്,പഞ്ചവടി കിഴക്കത്തറ വീട്ടിൽ മുഹമ്മദാലി മകൻ അബ്ദുൽ റഷീദ് എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഈ മാസം 7-ആം തിയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്
നാല് ദിവസം മുമ്പ് സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു
പാർസൽ വിതരണകേന്ദ്രങ്ങളിലും, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലും പോലീസ് നായ "ലൈക്ക" യുമായി പരിശോധന നടത്തി.
പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.
തൃശ്ശൂർ ലാലൂരിലെ രഹസ്യഗോഡൗണിൽ നിന്ന് നടത്തിപ്പുകാരനായ യുവാവും ആറായിരം ലിറ്ററോളം സ്പിരിറ്റും പിടികൂടി
കടകളിലും വീടുകളിലും മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്
പീരുമേട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതിന് തുടർന്ന് അമ്മയും അനുജനും കുറ്റം സമ്മതിക്കുകയായിരുന്നു
2 വർഷം മുൻപു നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതി അന്ന് പാർട്ടി നേതൃത്വവും യൂണിയൻ നേതൃത്വവും പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്.
സത്യം പുറത്തുവരുന്നതുവരെ അനുഭവിക്കുന്ന മാനസികാവസ്ഥ ഭയാനകം
ചാവക്കാട് മാമാബസാര്‍ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരുമത്തിൽ വീട്ടിൽ ജയൻ മകൻ ദീപക്കിനെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്
പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെയാണ് വീടിൻറെ സമീപത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ വടക്കാഞ്ചേരിയിൽ പൊലീസ് പരിശോധനയ്ക്കിടെയാണു പ്രതി പിടിയിലായത്.
കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 19കാരനെ വെടിവെച്ച് കൊന്നത്.
പെരുവന്താനം സെന്റ് ആന്റണീസ് കോളജിലിലെ വിദ്യാര്‍ത്ഥികള്‍ ബൈക്ക് പാര്‍ക്ക ചെയ്തതിനു ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി ഇതിനിടയില്‍ ബൈക്കിന്റെ മുകളില്‍ സൂക്ഷിച്ചിരുന്ന ബാഗ് തസ്കരന് കൊണ്ടുപോവുകയായിരുന്നു
ഞായറാഴ്ച പുലർച്ചെയാണ് മൂർക്കാട്ടിപ്പടിയിലെ വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്.
മംഗലം അണ്ണശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം തകർത്തു മോഷണം നടത്തിയ കേസിലെ അന്വേഷണത്തിൽ കൗമാരക്കാരായ മൂന്നു പേരെ തിരൂർ പോലീസ് പിടികൂടി.
നടപടിയെടുക്കാത്ത പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്തർക്കുമെതിരെ പരാതി നൽകി
പൂവാറം തോട് ചെറിയ പുറത്ത് ക്രിസ്റ്റിയാണ് കൊല ചെയ്യപ്പെട്ടത്. ശനിയാഴ്ച്ച പുലർച്ചക്കാണ് സംഭവം.
തട്ടിപ്പ് കേസിൽ കാണക്കാരി സ്വദേശിനിയായ യുവതി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ.
മിടായിക്കുന്നം തട്ടുംപുറത്ത് നിന്നും ജൂൺ 21 ന് 12 പവനും 13,000 രൂപയുമാണ് അപഹരിച്ചത്.
പ്രതിക്ക് വേണ്ടി അഡ്വ.സുജിത് അയിനിപ്പുള്ളി,സോജൻ ജോബ് എന്നിവർ ഹാജരായി
ഞായറാഴ്ച്ച രാവിലെ കോട്ടയത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ആയിരുന്നു അതിക്രമം.
തേനി പെരിയകുളം സ്വദേശിയായ ഭൂപതി (42)യെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്
ചപ്പാത്ത് പൊരികണ്ണി കാമ്പിശേരിൽ വിനോദിനെ (43) ആണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെ|യ്തത്
പിടികൂടിയത് മൂന്നേമുക്കാൽ ലക്ഷത്തിൽപരം രൂപ, ഇരുപത്തിയാറുപേർ പിടിയിൽ
മൂവാറ്റുപുഴ ആനിക്കാട് സ്വദേശി രാകേഷ് (42), കോതമംഗലം വാരപ്പെട്ടി സ്വദേശി ബിജു സി.എ (46) എന്നിവരാണ് പിടിയിലായത്.
കാവഞ്ചേരി സ്വദേശി കൈപ്പാടത്ത് അറോട്ടിൽ നൗഫൽനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്
ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ,പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ് എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീതബാബു അറസ്റ്റ് ചെയ്തത്
ആവശ്യം വന്നാല്‍് നുണപരിശോധന നടത്തുമെന്നു സി.ബി.ഐ. അറിയിച്ചെന്നും അതിനു തനിക്ക് പൂര്‍ണ്ണ സമ്മതമാണന്നും രേഖാ മൂലം എഴുതി നല്‍കിയതായും രമണി അറിയിച്ചു
മുണ്ടക്കയത്തെ ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയ സി.ബി.ഐ. ഇയാളില്‍ നിന്നും വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തി.
കോട്ടിൽ കണ്ണന്റെ പുരയ്ക്കൽ സുൽഫിക്കറിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയകുമാര്‍ ആണ് പിടിയിലായത്
25 പ്രായം തോന്നിക്കുന്ന മെലിഞ്ഞ വെളുത്ത യുവാവ് എത്തുകയും ഇരുവരും ചേര്‍ന്നു 102-ാം നമ്പര്‍ മുറിയിലേക്ക് പോയതായാണ് ഇവര്‍ വ്യക്തമാക്കുുന്നത്
രണ്ട് കൊലപാതകമടക്കം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പാലക്കാട് സ്വദേശികൾ പിടിയിൽ
വട്ടപ്പാറ പാറക്കൽ വീട്ടിൽ മുരളീധരൻ മകൻ അരുൺ (28 വയസ്സ്) എന്നയാൾ പിടിയിലായത്.
പാലാ കിടങ്ങൂർ മംഗലത്ത്കുഴിയിൽ ഉഷ അശോകൻ മകൻ വിഷ്ണുഎന്നിവരാണ് അറസ്റ്റിലായത്.
തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശ്ശേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്
കടപ്പുറം വട്ടേക്കാട് രായംമരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്സിൻ,വട്ടേക്കാട് അറക്കൽ വീട്ടിൽ സെയ്ദ് മുഹമ്മദ് മകൻ മുദസ്സിർ എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്
കേസിൽ തലയോലപ്പറമ്പ് സ്വദേശികളായ നാല് പേർ പിടിയിൽ.ശനിയാഴ്ച രാത്രി 10 മണിയോടെ പള്ളിക്കവലയിലാണ് സംഭവം.
കൂട്ടായി -വാടിക്കൽ അങ്ങാടിയിൽ വച്ച് യുവാക്കളെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്
നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ജീവപര്യന്തം തടവുകാരൻ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരൻ (86) മരിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ
കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്
കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്
വൈക്കം ആറാട്ടുകുളങ്ങരയിൽ നിന്നും 55 പവനും തലയോലപ്പറമ്പ് മിടായിക്കുന്നത്ത് നിന്നും 12 പവനുമാണ് ഇയാൾ അപഹരിച്ചത്.
എറണാകുളം വെണ്ണല ചക്കരപ്പറമ്പ് സുലേഖ മൻസിലിൽ മുഹമ്മദ് ഇർഫാൻ (18) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്
ലൈസൻസോ മറ്റ് അധികാരപത്രങ്ങളോ ഇല്ലാതെ പടക്കങ്ങളും, സ്ഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിക്കുകയും അനധികൃതമായി പടക്കം നിർമാണം നടത്തുകയുമായിരുന്നു
വൈക്കം നഗരസഭയിൽ നിലവിൽ ക്ലർക്കായ അഖിൽ സി വർഗിസിനെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
യുവനടിയുടെ പരാതിയിലാണ് പാലാരിവട്ടം പോലീസിന്റെ നടപടി
കാണക്കാരി കറുമുള്ളൂർ കരിങ്ങാലി സ്വദേശി മുത്തുലക്ഷ്മി (25)യാണ് പിടിയിലായത്.
ജില്ല പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിൻെറ നേതൃത്വത്തിൽ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു
പ്രതി അഖിൽ ജോലി ചെയ്ത എല്ലാ സ്ഥലത്തും തട്ടിപ്പ് നടത്തി യിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(43)നെയാണ് വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിൽ വടക്കേക്കാട് എസ്ഐ ബിജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്.കഴിഞ്ഞ ജൂലൈ 28-ന് ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്
സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്സസ്റേ എടുത്തു പരിശോധിച്ചതിൽ ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസവും കോട്ടയം നഗരസഭയിൽ പെൻഷൻ ബിൽ തയ്യാറാക്കിയത് തട്ടിപ്പുകാരൻ അഖിൽ.സി വർഗ്ഗീസ്.
വെർച്വൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു:
ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നു
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം കിട്ടിയതോടെയാണ് ഇയാൾ പിടിയിലായത്
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുപുരം ക്ഷേത്രത്തിന് സമീപമാണ് സംഭവം.
വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി ടൗണിൽ പ്രവർത്തിക്കുന്ന ബാറിലാണ് യുവാവിന് മർദ്ദനം ഏറ്റത്.
ബാങ്ക് പ്രതിനിധികൾ വിവരം അറിയിച്ച ഉടൻ തിരൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു
പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ വാസുദേവൻ മകൻ നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലും,സംഘവും ഒരുവര്‍ഷത്തേക്ക് നാട് കടത്തിയത്
കഴിഞ്ഞ മാസം 24-ആം തിയ്യതി തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം കർണാടകയിലും,സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വയനാട് സുൽത്താൻ ബത്തേരിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നിർദേശാനുസരണം തൃശൂർ സിറ്റി സ്ക്വാഡും,ഗുരുവായൂർ പോലീസും ചേർന്ന് സുൽത്താൻ ബത്തേരി പോലീസിന്റെ സഹായത്താൽ അറസ്റ്റ് ചെയ്തത്
തലയോലപ്പറമ്പ് പൊലീസാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്.
കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
രക്ഷാപ്രവർത്തകരെന്ന വ്യാജേനെ മോഷണത്തനെത്തിയവരുണ്ടെന്ന് പോലീസ്
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാല് പേര പോലീസ് ചോദ്യം ചെയ്തു.
ബ്രഹ്മമംഗലം മണിയൻകുന്നേൽ അഞ്ജന ആർ.പണിക്കർ (36) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒൻപത് മാസത്തേക്ക് നാടുകടത്തിയത്.
കൊല്ലം പന്മനയില് ഉള്ള വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഗലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പടെ ആറംഗ സംഘം പോലീസിൻ്റെ പിടിയിലായി
ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത്
ഞാറക്കൽ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തുപറമ്പിൽ വീട്ടിൽ അംഷാദ് (27) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 15 ഗ്രാം കഞ്ചാവ് യുവാവിൽ നിന്നും പിടിച്ചെടുത്തു.
ആലങ്ങാട് തമീം മൻസിലിൽ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പിൽ ഹാഫിസ് ( 23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബർ ഷാ(19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്
വെസ്റ്റ് ബംഗാൾ സ്വദേശി കബീർ അലി ഖാ എന്നയാളാണ് അറസ്റ്റിൽ ആയത്.
ഏലപ്പാറ ലക്ഷം വീട് പുത്തൻപുരയ്ക്കൽ ഷക്കീർഹുസൈനാണ് അറസ്റ്റിലായത്
താനൂർ നന്നമ്പ്ര സ്വദേശി തോണ്ടിയാട്ടിൽ വിഷ്ണുജിത്ത് ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.
ചേരും ചുവട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്ത്, മാങ്ങാട്ടിരി തെക്കുമുറി സ്വദേശിയായ പുതിയത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്
പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷിനെയാണ് ചാവക്കാട് എസ്ഐ വി.വി.സജീവൻ അറസ്റ്റ് ചെയ്തത്
2023 മാർച്ച് മാസം പുനലൂർ ഉള്ള മുസ്ലിം പള്ളിയിൽ നിന്നും ലാപ്ടോപ്പും, മൊബൈൽഫോണും, ഹാർഡ് ഡിസ്കും, പെൻഡ്രൈവും മോഷ്ടിച്ചിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് മറവൻതുരുത്തിലെ വീടിന് സമീപത്ത് നിന്നാണ് കാണാതായത്.
വെച്ചൂർ സ്വദേശി പി.ബിപിൻ (27) ആണ് പിടിയിലായത്.
ചാവക്കാട് തിരുവത്ര പുതിയറ കൊള്ളാമ്പി വീട്ടിൽ പരേതനായ ഇല്ല്യാസ് മകൻ ജഷീര്നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1മാസ കാലയളവിൽ നാടുകടത്തിയത്
മുമ്പും പലതവണ നെടുങ്കണ്ടം മേഖലയില്‍ മാധ്യമപ്രവര്ത്തകന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നാലംഗ സംഘത്തിലെ രണ്ടുപേർ കടയിൽ നിന്ന് സാധനങ്ങൾ അപഹരിച്ചു.
ചാവക്കാട് ബ്ലാങ്ങാട് വോൾഗാ നഗരിൽ താമസിക്കുന്ന പാലപ്പെട്ടി വീട്ടിൽ ഹംസക്കോയ മകൻ ലിസൻ എന്ന ഹബീബ് നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 3 മാസ കാലയളവിൽ നാടുകടത്തിയത്
വണ്ടൂർ സ്വദേശി ബൈജു മോനെ മലപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതിലൊരാൾ കൈയ്ക്കും കാലിനു പരുക്കേറ്റ തിനെ തുടർന്നു പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് അടിയന്തത ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്തെന്നുമാണു സൂചന
കുട്ടിയെ സ്കൂളില്‍ നിന്ന് കാറില്‍ കൊണ്ടുവരുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി
ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും ജീവനോടെ രണ്ട് കുട്ടികളെയും കാമുകൻ പുഴയിലേക്ക് എറിഞ്ഞു.
കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ എന്നയാളാണ് MDMAയുമായി എക്സൈസിന്റെ പിടിയിലായത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ജൂണ്‍ ഒമ്പതിന് ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടൻകവല ഭാഗത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
2012 ജനുവരിയിൽ മണിമല സ്വദേശിയുടെ വീടിന് സമീപം റബർ ഷീറ്റ് സൂക്ഷിച്ചിരുന്ന സ്റ്റോർ റും കുത്തി തുറന്ന് ഏകദേശം 79,000 രൂപ വിലവരുന്ന 563 റബർ ഷീറ്റുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ലാൽസലാം ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന പുളിക്കൽ വീട്ടിൽ കമറുദ്ദീൻ മകൻ നെജിൽ എന്ന നജീബി(26)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടുകടത്തിയത്
വീടിൻറെ അടുക്കള വാതിൽ ചവിട്ടി പൊളിച്ച ശേഷം വീടിനുള്ളിൽ കയറി വാളുമായി സ്ത്രീകളെ കൈയ്യിൽ കയറി പിടിച്ച് അകത്ത് കയറി വെട്ടിക്കൊല്ലുമെന്നും,ഭീഷണിപ്പെടുത്തിയും,മാനഹാനിപ്പെടുത്തുവാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതി പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.പ്രതികൾക്ക് വേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകരായ പി.എ.പ്രദീപ്,അയന സൂരജ്, സി.കൃഷ്ണവേണി എന്നിവർ ഹാജരായി
തട്ടിപ്പിനുള്ള കോൾ സെന്റർ പ്രവർത്തിച്ചത് കംബോഡിയയിൽ ; നിയന്ത്രണം മലപ്പുറം സ്വദേശിക്ക്
വെസ്റ്റ് ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ്, ആസാം സ്വദേശിനി ഐറിൻ നെസ്സ എന്നിവരാണ് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാമില്‍ റീലിട്ട ശേഷം കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു.
തലയാഴം സ്വദേശി എം.എസ് ബിജു, ഇറുമ്പയം സ്വദേശി അജീഷ് ബി മാർക്കോസ് എന്നിവരാണ് പിടിയിലായത്.
ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്.
കഞ്ഞിക്കുഴി പിള്ളസിറ്റി കടുക്കാകുന്നേൽ സുബീഷിനെ(37) യാണ് അറസ്റ്റു ചെയ്തത്.
കോതമംഗ ലം സ്വദേശികളായ കാളാപറമ്പി ൽ അമൽ ജോർജ് (32), വടക്കേട ത്ത്പറമ്പിൽ സച്ചു ശശിധരൻ (31), പാറേക്കാട്ട് പി.എച്ച്. അമീർ (41) എന്നിവരാണ് അറസ്റ്റിലായത്.
തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് സ്വദേശി സുബൈർ (48)നാണ് മർദ്ദനമേറ്റത്.
കടുത്തുരുത്തി അർബൻ ബാങ്ക് വെള്ളൂർ ശാഖയിൽ നിന്നും 2.5 ലക്ഷം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്.
ചാവക്കാട് പുത്തന്‍കടപ്പുറം താഴത്ത് വീട്ടില്‍ കബീർ മകൻ വലിയോന്‍ എന്ന റിന്‍ഷാദ്(24) നെയാണ് കളക്ടറുടെ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വിമൽ പ്രതി താമസിക്കുന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്
കടുത്തുരുത്തി അർബൻ ബാങ്കിൻ്റെ വെള്ളൂർ ശാഖയിൽ നിന്നാണ് രണ്ട് തവണകളിയായി പണം തട്ടിയെടുത്തത്.
ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാൾ സുനിലിനെ മർദിക്കുകയായിരുന്നു . ഇതിനുപിന്നാലെയാണ് ഓട്ടോയിൽ തുണിയിൽപൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താൻ ശ്രമിച്ചത്.
പനച്ചിക്കാട് പാക്കിൽ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പിൽ വീട്ടിൽ രാജേഷ് (44) ആണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്
പശ്ചിമ ബംഗാൾ മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജി ബുർ ഷെയ്ഖ്(26 വയസ് ) നെയാണ് ചാലക്കുടി സബ് ഇൻസ്പെക്ടർ ആൽബിൻതോമസ് വർക്കി അറസ്റ്റു ചെയ്തത്.
അന്വേഷണം തിരൂരങ്ങാടി സബ് ആര്.ടി.ഓഫീസിലെ ഉദ്യോഗസ്ഥരിലേക്ക്....
മറ്റു രണ്ടുപേരെ കൂടി ഈ കേസില്‍ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ,മകൻ ജിതിൻ,ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്
പാമ്പാടുംപാറ പത്തിനിപ്പാറ സ്വദേശി ഓലിക്കല്‍ വിഷ്ണു(35) ആണ് പിടിയിലായത്.
ജിറ്റോ ഡ്രൈവർ എഡ്വി (43) നാണ്മ ർദ്ദനനത്തിൽ പരിക്കേറ്റത് . ഇയാളെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി തോട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലാണ് സംഭവം.
വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് സ്വദേശി ചിരഞ്ജീവി (19) ചെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ആക്രമിച്ചത് ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ.
ലിഫ്റ്റ് ചോദിക്കുന്നവർ ശ്രദ്ധിക്കുക; വാഹനത്തിൽ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്.
ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകുപൊടി എറിഞ്ഞത്.ഈ സമയം പ്രീജ മാത്രമായിരുന്നു വീട്ടിൽ.മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടതോടെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയിരുന്ന ഭർത്താവാണെന്ന് കരുതി പ്രീജ വാതിൽ തുറന്നു.ഉടൻ തന്നെ മുഖം മറച്ചെത്തിയ മോഷ്ട്ടാവ് മുളകുപൊടി മുഖത്തേക്ക് എറിയുകയായിരുന്നു
മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്
ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ അലിന് ആണ് പോലീസിന്റെ പിടിയിലായത്
കൊലനടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് മുഗൾ ജ്വല്ലറി സെക്ക്യൂരിറ്റി ജീവനക്കാരനായ തിരുവത്ര പുതിയറ സ്വദേശി കാളീടകത്ത് ഉമ്മറിനെയാണ് മൃഗീയമായി തല്ലി ചതച്ചത്.ചാവക്കാട് സമുദ്ര ബാറിലെ ജീവനക്കാരനായ തൃത്താല മുണ്ടത്തിക്കോട് സ്വദേശി രൺജിത് ആണ് ഉമ്മറിനെ അതിക്രൂരമായി മർദിച്ചത്.ബാറിലേക്ക് കാറുമായി വരുമ്പോൾ വഴിയില്‍ ബൈക്ക് തടസ്സമാകുന്നുണ്ടെന്നാരോപിച്ചാണ് ഉമ്മറിനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദിച്ചത്
മദ്യക്കുപ്പിയിൽകലർത്തിയനിലയിൽ ആയിരത്തി ഒരുന്നൂറ് ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു.
അറസ്റ്റിലായത് മുണ്ടക്കയം - എരുമേലി സ്വദേശികൾ
ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്
ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് ഒരു സ്വകാര്യ സ്കൂള്‍ ഉടമയെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു.
പിടിയിലായത് തലയോലപ്പറമ്പിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന യുവാവും പെൺസുഹൃത്തും.
സ്ത്രീകളുടെ ഉള്‍വസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ് തുടങ്ങിയവ ടാങ്കില്‍നിന്ന് കിട്ടിയിരുന്നു.
ഒഡിഷ കന്ധമല്‍ സിര്ട്ടിഗുഡി ദേപകേതയില് നബകിഷോര്‍ പ്രധാന് ആണ് അറസ്റ്റിലായത്.
തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂബിൽ മുഹമ്മദ് അജ്മലാണ് കല്പകഞ്ചേരി പൊലീസിന്റെ പിടിയിലായത്.
കടപ്പുറം തൊട്ടാപ്പ് കുടപ്പള്ളിക്കടുത്ത് താമസിക്കുന്ന ചാലിൽ വീട്ടിൽ ഷഹറൂഫ് ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 3.73 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.ചാവക്കാട് എസ്എച്ച്ഒ എ.പ്രതാപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്
ഏറെക്കാലമായി വടക്കേക്കാടും,പരിസരപ്രദേശത്തും പുകയില ഉത്പന്നങ്ങൾ സ്കൂട്ടറിലും,കാറിലുമായി കച്ചവടം നടത്തിയിരുന്ന ചിറമങ്ങാട് തെക്കേ പുന്നയൂർ കരിയത്ത് വീട്ടിൽ ഷിജിൽ,വടക്കേക്കാട് കണ്ടാണത്ത് വീട്ടിൽ ഷറഫുദ്ദീൻ,തെക്കേ പുന്നയൂർ തട്ടത്തായിൽ വീട്ടിൽ ഹസൻ,വടക്കേക്കാട് അഞ്ഞൂർ മരോത്തി വീട്ടിൽ ജോഷി എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്
നാലുമാസം മുമ്പ് ബോംബ് നിർമ്മിച്ച് വീടിന് മുകളിൽ സൂക്ഷിക്കുകയായിരുന്നു.ഇതേ ചൊല്ലി ഞായറാഴ്ച്ച ഉമ്മയുമായി വാക്ക് തർക്കം ഉണ്ടായി.ഇതിൻറെ വൈരാഗ്യത്തിൽ മദ്യ ലഹരിയിൽ ആയിരുന്ന ഷെഫീഖ് ബോംബ് റോഡിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.ഷെഫീഖിന്റെ വീട്ടിൽ തൃശ്ശൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.കരിങ്കൽ ചീളും,കുപ്പിച്ചില്ലും,വെടിമരുന്നും തുണിയിൽ കൂട്ടിക്കെട്ടിയാണ് നാടൻ ബോംബ് നിർമ്മിച്ചത്
കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം.
സംഭവത്തിൽ കാളത്തോട് സ്വദേശി ഷെഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്
രണ്ട് മാസം മുൻപ് നടപടിയെടുത്തിരുന്നുവെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
17 വർഷത്തെ ജയിൽ വാസത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഇയാൾ പരോളിലിറങ്ങിയത്.
ആയാംകുടി മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗ് (27) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
തലയാഴം പുത്തൻപാലം സ്വദേശി വിഷ്ണു (26) നെയാണ് വൈക്കം പോലീസ് പിടികൂടിയത്.
ബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിന് ശേഷം വിമാനം പരിശോധനയ്ക്കായി മാറ്റി
ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള മരമാണ് മോഷണം പോയത് പോലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചു
മണൽ മാഫിയ - ആക്രമണ കേസുകളിൽ പ്രതിയാണ്
തലയോലപ്പറമ്പ് തലപ്പാറയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ബസ് യാത്രക്കിടെയാണ് സംഭവം.
ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്
മാള പട്ടാളപ്പടി വലിയകത്ത് ശൈലജ (53) ആണ് മരിച്ചത്. മകൻ ഹാദിലിനെ (29) മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു
വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മദ്യപാനിയായ ഭര്‍ത്താവ് സജിതയുമായി വഴക്കിടുന്നത് പതിവാണെന്ന് നാട്ടുകാര്‍
മസാജ് സെന്ററിൽ വച്ച് വിദേശ വനിതയ്ക്കെതിരെ ലെെംഗികാതിക്രമം നടത്തിയ റിസോർട്ട് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു
കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘമാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് വാട്സാപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട് വിട്ടിറങ്ങിയ കുട്ടി ബാംഗ്ലൂരിൽ പോയതിനു ശേഷമാണ് മുണ്ടക്കയത്ത് മടങ്ങിയെത്തിയത്.
40 വെടിയുണ്ടകളാണ് അമന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. കൊലയാളികള്‍ 25-30 വയസ് പ്രായമുള്ളവരാണെന്ന് ബര്‍ഗര്‍ കിങ് ജീവനക്കാര്‍ പറഞ്ഞു.
മിഠായിക്കുന്നം തട്ടിൻപുറത്ത് വ്യാഴാഴ്ച രാവിലെ 10 നും 2 നും ഇടയിലാണ് മോഷണം നടന്നത്.
പിടിയിലായത് കോട്ടയം, പാലക്കാട് സ്വദേശികളായ യുവാക്കൾ .
പരിശോധനയിൽ ഇവർ യാത്ര ചെയ്തിരുന്നത് മോഷ്ടിച്ച ബുള്ളറ്റുമായി ആണെന്ന് തെളിഞ്ഞു. റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മാസങ്ങൾക്കു മുമ്പ് മോഷണം പോയ ബൈക്കിലാണ് സംഘം മറ്റൊരു മോഷണത്തിനായി ശ്രമം നടത്തിയത്.
വെള്ളൂർ സ്വദേശികളായ നിധീഷ്(33), ജിനു (32) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
കർണ്ണാടക ബിജാപൂർ സ്വദേശി അരവിന്ദ് രത്തോഡിനെയാണ് (23 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.എസി കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.എ.റാഫേൽ, സിനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ വി.എം.മഹേഷ് എന്നിവർ ചേർന്ന് പിടികൂടിയത്
പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുമ്പോൾ പൊറക്കുളം പാലത്തിന് സമീപത്തു വച്ചാണ് പോലിസ് പിടി കൂടിയത്
ഗർഭിണിയായ ഭാര്യയെ കാണാനെത്തിയതായിരുന്നു സുബിൻ. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടായി. ഇയാൾ കോടാലികൊണ്ട് വെട്ടുകയായിരുന്നു.
ഗുരുവായൂര്‍ കാരക്കാട് താമസക്കാരനായ പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്
ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായിരുന്നു രേണുകസ്വാമി. രേണുകസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി.
കടുത്തുരുത്തി തെക്കേച്ചിറയിൽ ഷിജു പൊന്നപ്പൻ (44) പിടിയിലായത്.
ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷ് (29) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്
മാത്തഞ്ചേരിമാട് സ്വദേശി ദീപേഷിനെയാണ് പിടികൂടിയത്
മരട് ഷൺമുഖം റോഡിൽ ലോറൽസ് വീട്ടിൽ താമസിക്കുന്ന ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് അമ്പാടി കോളനി വീട്ടിൽ ഷൈൻ (44) അറസ്റ്റിലായത്
തലയാഴം സ്വദേശിയായ യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസം ഓടയിൽനിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചു.
പ്രാക്കുളം സ്വദേശി സുരേഷിന്റെയും സഹോദരൻ സുധീറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഫാർമസി.
പിടിയിലായത് ചെമ്പ് സ്വദേശിയായ യുവാവ്.
മധ്യവയസ്ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വജ്ര കല്ലുകളും സ്വർണ്ണമാലയും മൊബൈൽ ഫോണുകളും കവർന്ന സംഘത്തിലെ നാല് പ്രതികൾ പോലീസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ
പിടിയിലായത് മാഞ്ഞൂർ, കല്ലറ, ഇടുക്കി സ്വദേശികളായ യുവാക്കൾ.
കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
അറസ്റ്റ് നടപടിക്കിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
ആറുപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
വടക്കേക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നൈനി,കടിക്കാട് എന്നീ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നു എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ അഞ്ച്പേരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റു ചെയ്തത്
യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു
കൊച്ചു മലയിൽ അന്നക്കുട്ടി മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് തീ കൊളുത്തിയത്
സിപിഎം നേതാവായ എം. കെ. സഫീറിന്റെ നേതൃത്വത്തില്‍ എത്തിയ അഞ്ചോളം സംഘമാണ് മാരകായുധങ്ങളുമായി സ്റ്റേഷന് അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
പള്ളിത്തോട്ടം സ്വദേശി പത്തര ജോയി എന്ന ഫെലിക്സ് ജോയിയാണ് പിടിയിലായത്.
ഇലക്ഷൻ റിസൾട്ട് ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ശേഖരിച്ച മദ്യം
പിടിയിലായത് ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ
ശോഭ സിറ്റിയിൽ താമസിച്ച് വരുന്ന ലെൻസ്മാൻ യൂസഫലി എന്ന കോളത്തെങ്ങാട് യൂസഫലിക്കെതിരെ കേസെടുത്ത് അനേഷണം നടത്താൻ ഗുരുവായൂർ ടെംപിൾ പോലീസിനോട് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് ശാരിക.വി.സത്യൻ ഉത്തരവിട്ടു.ചാവക്കാട് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മത്സ്യ ഫിഷേർസ് ആൻഡ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ പ്രതിനിധികരിച്ച് സിഇഒ ആയ സച്ചിൻ വാസു കൊടുത്ത കേസിലാണ് ഉത്തരവ്
മാധ്യമപ്രവർത്തകൻ റൂബിൻ ലാൽ വിഷയത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്.
ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെയും വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 15 ലീറ്റർ വാറ്റുചാരായവും 210 ലീറ്റർ കോടയും പിടികൂടി.
ചിതറ ചല്ലിമുക്ക് സ്വദേശി വിഷ്ണു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി.
ഇരവിപുരം, കിളികൊല്ലൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 2018 മുതല്‍ 7 ക്രിമിനല്‍ കേസുകളിലാണ് ശ്രീരാഗ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉദ്യോഗസ്ഥ തല ചർച്ച
പറവൂർ - ആലുവ റോഡിൽ കോട്ടപ്പുറം ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിൽ മോഷണം. L
ഇയാളുടെ പോക്കറ്റിൽ കിടന്ന 5000 രൂപയും, എ.ടി.എം കാർഡും, ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു
ചേലക്കര പുലാക്കോട് കുട്ടാടൻ ദേശം ഏഴരക്കുന്നത്ത് 'വീട് രാജേഷ് @ ഡിങ്കൻ (45) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി മിനി.ആർ ശിക്ഷച്ചത്
മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്
വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവർക്കെതിരേയാണ് തിരൂർ ഡിവൈ.എസ്.പി. കേസ് രജിസ്റ്റർ ചെയ്തത്
കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടിയോളം രൂപ ഓണ്‍ലൈനായി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികളെ കൂടി കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഒഡീഷയില്‍ നിന്നും അറസ്റ്റ് ചെയ്യ്തു.
ലോട്ടറി കട നടത്തുന്നയാളെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവർന്നു. നാലംഗ സംഘം പിടിയിൽ
ഒരു വർഷത്തിനിടയിൽ കൊല്ലം സിറ്റി പോലീസ് പരിധിയിൽ മൂന്നര കോടി രൂപയാണ് പലർക്കുമായി നഷ്ടപ്പെട്ടത്.
ആക്രമണത്തിൽ മധ്യവയസ്കന്റെ തലയോട്ടിക്കും കാല്‍വിരലിന്റെ അസ്ഥിക്കും പൊട്ടലുമുണ്ട്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സനീഷ്കുമാർ ജോസഫ് എം എൽ എ ധർണ്ണ ഉൽഘാടനം ചെയ്തു.
മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ 2021 മുതൽ 2024 വരെ കാലയളവിൽ രജിസ്റ്റർ ചെയ്ത പീഡന - ബലാൽ സംഘ കേസുകളിൽ 20 വർഷത്തിനു മേൽ ശിക്ഷ വിധിച്ച ആറോളം കേസുകൾ ഉണ്ട്. ഈ കാലയളവിൽ എസ്.എച്ച്.ഒ. ആയിരുന്ന എ ഷൈൻ കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുള്ളത്.
കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.
പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്
കൊക്കയാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.എൽ ദാനിയേലിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ്
എന്നാൽ നിരവധി തവണ പണം ആവശ്യപെട്ടിട്ടും പണം മടക്കി നൽകിയില്ല. ഇതേ തുടർന്നു ഷിനോ ജോർജ് 2018ൽ കോടതിയെ സമീപിച്ചു കേസ് ഫയൽ ചെയ്തു.
അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന് ലാല്‍ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവത്രേ.
ഏതാനുംദിവസങ്ങൾക്കുമുമ്പാണ് അപ്സര നവീകരണത്തിനുശേഷം വീണ്ടും തുറന്നത്
കാറിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നിലവില്‍ മുണ്ടക്കയം പുലിക്കുന്നില്‍ താമസക്കാരനായ ഇയാള്‍ കുറേനാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു.
സൈഡ് നൽകാത്തതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്
കൂട്ടാർ സ്വദേശി കളപ്പുരക്കൽ ജിതിനാണ് (42) ആണ് പിടിയിലായത്.
രുവനന്തപുരം കാട്ടാക്കട അബൂരി പന്തപ്ലാമൂട് വീട്ടിൽ അഭിനവ് നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഡോണാ സാജന്റെ സംസ്കാരം വൻജനാവലിയെ സാക്ഷിയാക്കി ഇന്ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടന്നു. ചാലക്കുടി പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജൻ ( 29)മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
വാക്തർക്കത്തെ തുടർന്ന് കല്ലെടുത്ത് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഒറീസയിൽ നിന്ന് നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.
നിരവധി വാഹനങ്ങളും എഞ്ചിനുകളും പാര്‍ട്സുകളും കണ്ടെടുത്തു
നടക്കൽ ക്രോസ് വേ ജങ്ഷനിൽ വെച്ച് മർദിക്കുകയും മരക്കൊമ്പുകൊണ്ട് കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു
മധ്യവയസ്കയുടെ മകനോട് ഇവർക്കുണ്ടായിരുന്ന മുൻവിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.
ഇയാളെകോടതിയിൽ ഹാജരാക്കി
ലക്ഷങ്ങള്‍ തട്ടിയെടുത്ത സിഡിഎസ് വൈസ് ചെയര്‍പേഴ്സണെ ആറ് മാസത്തേക്ക് മാത്രമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന്റെ ഒത്താശയോടെയാണ് ഈ വൻ ക്രമക്കേട് നടന്നതെന്നും പ്രതിഷേധം സൂചന മാത്രമാണെന്നും പരിഹാരമുണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യ്തിട്ടുളള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 19 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 47 പേരെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്യ്തു.
ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ വീട്ടിൽ വേലായുധൻ മകൻ ജയനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്
ഉറുകുന്ന് സ്വദേശി ആഷിക് ആണ് സംഭവമായി ബന്ധപ്പെട്ട് തെന്മല പോലീസിന്റെ കസ്റ്റഡിയിലുള്ളത് .
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊല നടത്തിയ ആറംഗ സംഘത്തിനായി തിരച്ചിൽ തുടരുകയാണ്
കൊല്ലം ഈസ്റ്റ് സ്വദേശി ആശിഷ് ശ്രീകുമാർ ആണ് പ്രതി
അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി.
താൻ പ്രതിയല്ലെന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അമിറുൾ ഇസ്ലാം
പ്രതിയുടെ ബന്ധുവാണ് നിർണായക വിവരം പൊലീസിന് കൈമാറിയത്.
പുതിയങ്ങാടിയിലെ പള്ളിക്ക് സമീപത്തെ റോഡിൽ ഞായറാഴ്ചയാണ് സംഭവം
ഇയാൾക്കെതിരെ പാലാ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
കേസിലെ പതിനാറാം പ്രതിയായ ചാവക്കാട് പുന്ന തൂവക്കാട്ടിൽ വീട്ടിൽ നെഷീബ്35)നെയാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എം.വി.മണികണ്ഠനും,സംഘവും അറസ്റ്റ് ചെയ്തത്
ഘംചേർന്ന് കഴിഞ്ഞ മാസം 24 ന് വൈകിട്ട് നടക്കൽ ക്രോസ് വേ ജങ്ഷനിൽ വെച്ച് ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും സുഹൃത്തിനെയും മർദിക്കുകയും മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
കുന്നമംഗലം ഒഴയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്നു ക്രൂരമായി മർദിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു.
പ്രതിക്കെതിരെ വധശ്രമ വകുപ്പ് ചുമത്തിയത് ചോർത്തി നൽകി; പൊലീസിന്റെ പിടിയിൽ പെടാതെ ബെംഗളൂരുവിലെത്താനുള്ള വഴി പറഞ്ഞു നൽകിയതായും
അമ്പിളി സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു ആക്രമണം. കുത്തിയ ശേഷം രാജേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു
കർണ്ണാടക സ്വദേശിയായ ഷാജഹാൻ നെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തത്.
ചവറ പയ്യലക്കാവ് ത്രിവേണിയില്‍ കുര്യന് മകള്‍ മാളു എന്ന് വിളിക്കുന്ന ജോസ്ഫിന് , ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ വഹാബ് മകന് നഹാബ്, ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ രാധാകൃഷ്ണന് മകന് അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ രവി മകന് അരുണ്‍, എന്നിവരാണ് പോലീസിന്റെ പിടിയിലായത്
കോരുത്തോട് പനക്കച്ചിറയിൽ ഉണ്ടായ സംഭവത്തിലെ വാഹനം ഹൈദ്രാബാദിൽ നിന്നുമാണ് കണ്ടെത്തിയത്.
വനിതാ കണ്ടക്ടറെ ചീത്തവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു.
.പ്രകോപിതനായ മധ്യവയസ്ക്കൻ ട്രാൻഫോർമറിൻ്റെ ഫ്യൂസ് തകർത്തു.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
കല്ലേറിൽ യാത്രക്കാരന് മുഖത്ത് പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു.
പിടിയിലായത് വൈക്കം കുടവെച്ചൂർ സ്വദേശിയായ യുവാവ്.
പോക്സോ കേസിൽ തലയോലപ്പറമ്പ് വടയാർ സ്വദേശിയായ യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുല്നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്
സുവിൻ ക്രിസ്റ്റി മുണ്ടക്കയം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
മകന് അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58), മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് പിടിയിലായത്
ഇയാൾ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു
ഫർണിച്ചർ നിർമാണക്കടയിൽ കയറി ആക്രമിക്കുകയും പട്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെ
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്.
50,000 രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസ് മറ്റിനത്തിലുമായി പണം അടക്കണമെന്നും പറഞ്ഞ് യുവാവിൽ നിന്ന് ഇയാള്‍ പലതവണകളിലായി 32,500 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരു
പ്രവാസിയും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ സംഘർഷം.
സത്കാരത്തിന് യുവതിയുടെ ബന്ധുക്കൾ കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടത്
ഇവരിൽ നിന്ന് 10.91 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി കണ്ണൂരിൽ ' വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് മരിച്ചത്.
മലപ്പുറം തിരൂരിലാണ് പോലീസുകാർക്കെതിരെ ആക്രമണം ഉണ്ടായത്
കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
തലയോലപ്പറമ്പ് സ്വദേശിയായ റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നഷ്ടമായത് മുപ്പത്തി അഞ്ച് ലക്ഷം.
കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം കവർന്നെടുത്ത ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു
കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫൽ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവരെയാണ് ശിക്ഷിച്ചത്
പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരൂർ എക്സൈസ് റെയിഞ്ച് പാർട്ടിയും ആർ പി എഫും ചേർന്നായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി അയ്യങ്കുളം ഭാഗത്ത് വെച്ചാണ് ആക്രമണം നടന്നത് - പ്രതികളെ റിമാൻ്റ് ചെയ്തു.
ആരാമ്പ്രം പുള്ളിക്കോത്ത് കുണ്ടത്തിൽ താമസിക്കുന്ന അനിതയാണ് മരിച്ചത്.
മുഖ്യ സൂത്രധാരൻ കർണാടകയിലെ മടിക്കേരിയിൽ വെച്ച് മലപ്പുറം സൈബർ ക്രൈം പോലീസിന്റെ പിടിയിലായി
താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർബാവയാണ് അറസ്റ്റിലായത്
തിരുനെല്‍വേലി സ്വദേശിയായ ദാവീദ് രാജ ആണ് പരിഭ്രാന്തി സൃഷ്ടിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത്
ചാവക്കാട് കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ കീഴ്പാട്ട് പൂക്കോയ തങ്ങൾ മകൻ നസറുള്ള തങ്ങൾ(44)നെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്
നാല് മലയാളി തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ചേർന്ന സൂപ്പർവൈസറെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ബാത്ത്റൂമിന്റെ വിടവിലൂടെ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ പിടിയിൽ
അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ അണ്ടിപ്പിളളിക്കാവ് കൈമാടത്തിൽ സ്വരാജി (38 )നെ വടക്കേക്കര പൊലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി
കൊല്ലപ്പെട്ടയാളുടെ സഹോദരി ഭര്‍ത്താവാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു
ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷമാണ് കഴുത്തറുത്തത്
ഭാര്യ പ്രീത ( 39) മകൾ ശ്രീനന്ദ (14) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
എംഡിഎംഎ ബാംഗ്ലൂരിൽനിന്നും ബസ്സില്‍ കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന
തളിക്കുളം പത്താംകല്ല് കോപ്പൂർ വീട്ടിൽ അഭിഷേകാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ശേഷം മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത്
പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കോരായ് മകൻ കുട്ടനെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം താനൂരിലെ ഒഴൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
പിടിയിലായത് പെരുമ്പാവൂർ സ്വദേശി.
ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
തിരൂരിൽ നിന്ന് 12.49 കിലോഗ്രാം കഞ്ചാവും, പാലക്കാട് നിന്ന് 11.9 കിലോഗ്രാം കഞ്ചാവുമാണ് എക്സൈസും, ആർ പി എഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്
തടയാൻ ശ്രമിച്ച വികലാംഗനായ മകനെ മർദ്ദിക്കുകയും അവിടെ കിടന്നിരുന്ന ചുടുകട്ട എടുത്ത് ഇടിക്കുകയുമായിരുന്നു
കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
പാലക്കാട് വടക്കഞ്ചേരി ആമക്കുളം ഭാഗത്ത് വച്ചാണ് 2022 ഫെബ്രുവരി 24 ന് 188.5 കിലോഗ്രാം കഞ്ചാവുമായി കാറിൽ വന്ന നാൽവർ സംഘം പിടിയിലായത്
ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം
അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തുന്നതായി എക്സൈസിനു ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്
ഗുരുവായൂർ ചൂൽപ്പുറം കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്
പെരുവന്താനം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പു നല്കി റെയ്ഡ് പ്രഹസനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉര്‍ന്നിരുന്നു.
യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ കിഷോർ എന്ന ജിമ്മൻ കിച്ചു (25) ആണ് പിടിയിലായത്
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഡ്വ. സജി റാഫേൽ ടി, അഡ്വ റാഫേൽ തെക്കൻ, അഡ്വ ലിജോ ജോൺ. എന്നിവർ ഹാജരായി. രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. ബിജു TD, മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ.കെ.ജി ദിലീപ്കുമാർ എന്നിവർ ഹാജരായി .
വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം
വീടിനുള്ളിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500,700 മില്ലി ലിറ്റർ, 1 ലിറ്റർ എന്നിങ്ങനെ വിവിധ കുപ്പികളിലായി 5.700 ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു
സിപിഎം പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.
വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയി. സി സി ടിവി ഇല്ല.
കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ സ്ത്രീ അടക്കം മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റുചെയ്തത്
ഉയരം കുറവുള്ള റേയ്ക്കിൽ ഷാളിൽ കുരുങ്ങി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം
റിക്രൂട്ട്മെന്റ് ഏജൻസികള്‍ വഴി മാത്രമേ പ്രസ്തുത രാജ്യങ്ങളിലേയ്ക്ക് തൊഴിലിനായി യാത്രചെയ്യാൻ പാടുള്ളൂ
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ജലശേരി വീട്ടിൽ ആദർശ് (കുഞ്ഞ് 25), എടവനക്കാട് മായാബസാർ പ്ലാക്കൽ വീട്ടിൽ അശ്വിൻ (20), കസാലിപ്പറമ്പിൽ നിസാർ (23), അയ്യമ്പിള്ളി കുഴുപ്പിള്ളി വടക്കേടത്ത് അനന്തു (19) എന്നിവരാണ് അറസ്റ്റിലായത്
15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി
അന്തിമ റിപ്പോര്‍ട്ടിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് എതിരെയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.
അഭിജിത്ത് ഉൾപടേ കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് അന്വേഷണം വ്യാപകമാക്കി
മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്ത് (വങ്കൻ - 34)നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്
വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പറവൂർ ചെറിയപല്ലംതുരുത്ത് തൂയിത്തറ വീട്ടിൽ പ്രസാദ് (44) നെ രണ്ട് വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു
ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
നിലമ്പൂർ, തിരൂർ, കോട്ടക്കൽ എന്നി നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് മദ്യവും, മയക്കുമരുന്നും പിടികൂടിയത്
വാഗമണ്ണിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം പിടിച്ചത്. വാഹന ഉടമയായ ഷിൻസോ .കെ . ജോസിനെ അറസ്റ്റ് ചെയ്തു.
ചാഴൂര്‍ തെക്കിനിയേടത്ത് വീട്ടില്‍ സന്തോഷ് കുമാറിനെയാണ് ടെമ്പിള്‍ എസ്ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛന് അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉബൈദുള്ള (28), അബ്ദുൾ റഹ്മാൻ (58), സീനത്ത് (49) എന്നിവരെ എക്സൈസ് ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്
വണ്ടൂർ, പെരിന്തൽമണ്ണ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നാണ് കഞ്ചാവും വിദേശ മദ്യവും പിടികൂടിയത്
മലപ്പുറം തിരുന്നാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീൻ (43) നെ പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ നന്തികുളങ്ങര മങ്കുഴി ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും, മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും ഫോണിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി...
പോലീസ് അന്വോഷണം ശക്തമാക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ പ്രതികൾ കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലാണ് സംഭവം.
വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം
തോക്കുധാരികൾ ബൈക്കിൽ രക്ഷപ്പെട്ടു
തിരൂര്‍, കൊണ്ടോട്ടി, പൊന്നാനി എന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്
വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീക്ക് (48) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസം വൈകിട്ട് ആറാട്ടുകുളങ്ങരയിലാണ് സംഭവം.
വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടില്‍ ബിജുവാണ് പിടിയിലായത്
മേലൂർ പുഷ്പഗിരിയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം പൂലാനി വഴിയിൽ. വടക്കുംതല ദേവസിക്കുട്ടിയും, ഭാര്യ ആനിയും കൂടി നടത്തുന്ന കടയിലെ സാധാ ന ങ്ങളാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരിക്കുന്നത്. കടയുടെ മുൻ വശത്ത് ഉണ്ടായിരുന്ന പച്ചക്കറി തട്ട്,മേശ ,മറ്റു മാ ണ് റോഡിനു മറുവശത്ത് കൊണ്ടു പോയി സമൂഹ്യ വിരുദ്ധ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്
തീയറ്ററിൽ വച്ച് മുൻമ്പുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ട് പോകൽ.
വൈക്കത്ത് അയൽപ്പതർക്കം വീട്ടമ്മയ്ക്ക് കുത്തേറ്റു.
ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, വണ്ടൂർ, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, പൊന്നാനി എന്നി നിയമസഭാമണ്ഡലപരിധിയില്നിന്നാണ് മദ്യവും, മയക്കുമരുന്നും പിടികൂടിയത്
മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഇയാളുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക ഷെഡിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കൊണ്ടോട്ടി, നിലമ്പൂർ, തിരൂർ, തവനൂർ എന്നിയിടങ്ങളിൽ നിന്നാണ് മദ്യവും കഞ്ചാവും പിടികൂടിയത്.
തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്.
കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി ജാബിർ (34 വയസ്സ്), പെരിന്തൽമണ്ണ കോഡൂർ സ്വദേശി മജീദ് (40 വയസ്സ് ), പള്ളിക്കൽ പാലപ്പെട്ടി സ്വദേശി അഷ്റഫ് (40 വയസ്സ് ) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലറാണ് ഇയാള്‍....
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് പങ്കുവച്ചിരിക്കുന്നത്.
ചുങ്കത്തറ സ്വദേശിയായ മുഹമ്മദലിയാണ് പിടിയിലായത്.
ബ്രഹ്മമംഗലം സ്വദേശി അനിരുദ്ധൻ (പ്രജീഷ് - 45)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോർക്കുളം സ്വദേശി ലിസൺ, മങ്ങാട് സ്വദേശി രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇന്നലെയാണ് പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന് മരിച്ചത്....
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം തട്ടിയെടുക്കൽ കേസിൽ പിടിയിലായ ജൈസലിനെ അറസ്റ്റ് രേഖപ്പെടുത്തി കരിപ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്.
പണം പിടികൂടി.
ഇന്നലെ രാത്രി മുതൽ ഭർത്താവ് പല തവണ ശ്രുതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
കക്കൂസിൽ ചാരായ വാറ്റ് നടത്തിയ യുവാവ് പോലീസ് പിടിയിൽ
തട്ടിപ്പ് വാട്സ്ആപ്പ് ടെലിഗ്രാം ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ച്.
ടിടിഇ ജയ്സണ്‍ തോമസിനെയാണ് ഭിക്ഷാടകന് എന്ന് തോന്നിക്കുന്നയാള്‍ ആക്രമിച്ചത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്....
ജലാലുദ്ദീൻ ശൈഖ് എന്ന് പേരുള്ള പ്രതിയെ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി
യുവതിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാല്‍ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ. ജിജി പോൾ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
നിലമ്പൂർ വരേടം പാടം സ്വദേശി അനൂപ് ആണ് അനധികൃത വില്പനയ്ക്ക് വേണ്ടി മദ്യം സൂക്ഷിച്ചതിന് അറസ്റ്റിലായത്
ടി ടി ഇ വിനോദ് കുമാറാണ് മരണപ്പെട്ടത്
കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് ആക്രമണം.
മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു
കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെ ഫോണ്‍ സംഭാഷണത്തിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്.
സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്.
ഇന്ന് ഉച്ചയ്ക്ക് ആണ് ഉപ്പളനഗരത്തില്‍ നിന്ന് അന്‍പത് ലക്ഷം രൂപ മോഷ്ടിച്ചത്.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്നാണ് റൂറല്‍ എസ്.പി യുടെ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആറുമാസത്തേക്ക് മാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശൂർ ∙ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ അധ്യാപകന് പോക്സോ നിയമ പ്രകാരം 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കണ്ണൂർ∙ പഴയങ്ങാടിയിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം. ശങ്കരന് കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.
കോട്ടായി ∙ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
അഹമ്മദാബാദ്∙ ഭാര്യ അറിഞ്ഞതോടെ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്സാബിൻ ചുവാരയാണ് അറസ്റ്റിലായത്.
ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Please select your location.