Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇപി ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു
ഇ പി ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.
പ്രകാശ് ജാവ്ദേക്കറുമായി സംസാരിച്ചതിന്റെ പേരിലല്ല മാറ്റി നിർത്തൽ എന്നാണ് താൻ മനസ്സിലാക്കുന്നത്.
മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന് കൂട്ടിച്ചേര്‍ത്തു
വിവാദ ദല്ലാള്‍ വിഷയത്തിലും ഇ പി തുറന്നെഴുതിയിരിക്കുന്നു. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് പാര്‍ട്ടി തന്നെ കേള്‍ക്കാതെയാണെന്നും ഇപി എഴുതുന്നു.
'തികച്ചും അടിസ്ഥാന രഹിതമാണ്. പുസ്തകം താന്‍ എഴുതി തീര്‍ന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു.
, ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. വ്യാജപ്രചരണം അന്വേഷിക്കണമെന്ന് ഇ പി ജയരാജൻ പരാതിയിൽ പറയുന്നു.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന് ആത്മകഥയില്‍ പറയുന്നത്.
സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തില്‍ ആക്കുന്നതാണ് ഇ.പി.ജയരാജന്റെ ആത്മകഥ
ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്ന് സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Please select your location.